പല ഭാഷകളിൽ അപാരജ്ഞാനമുണ്ടായിരുന്ന ഒരു പണ്ഡിതൻ ജീവിച്ചിരുന്നു. ജന്മനാ ധനികനല്ലെങ്കിലും ദയാലുവും മറ്റുള്ളവരെ സഹായിക്കുന്നതിൽ തൽപ്പരനുമായിരുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും "ഓം' എന്ന പ്രണവമന്ത്രം ചുണ്ടുകളിൽ സദാ ഉച്ചരിച്ചു കൊണ്ടേയിരിക്കും.
ഒരു ചരിത്രകാരനൊപ്പമായിരുന്നു പണ്ഡിതൻ ജോലിചെയ്തു വന്നിരുന്നത്. അദ്ദേഹം ഒരു പുരാവസ്തു ഗവേഷകനും കൂടിയായിരുന്നു.
പല ദേശങ്ങളിൽ സഞ്ചരിക്കുകയും അവിടെയുള്ള ക്ഷേത്രങ്ങളിലേയും ഗുഹകളിലേയും ശിലാലിഖിതങ്ങളിൽ ചരിത്രപരമായ അന്വേഷണം നടത്തുകയായിരുന്നു അയാളുടെ പ്രധാന ജോലി. ഈ ചരിത്രകാരനും കൂട്ടുകാർക്കുമൊപ്പം പട്ടണത്തിൽ യാത്ര ചെയ്യേണ്ടി വന്ന പണ്ഡിതൻ ഒരിക്കൽ ഒരു കൊടുംകാട്ടിൽ കൂടാരം കെട്ടി പാർക്കാനിടയായി.
Denne historien er fra March 16-31, 2024-utgaven av Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Allerede abonnent ? Logg på
Denne historien er fra March 16-31, 2024-utgaven av Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Allerede abonnent? Logg på
യശസ്സുയർത്തുന്ന വാസ്തുവിധികൾ
വാസ്തുവിധി പ്രകാരം കെട്ടിടങ്ങൾ നിർമ്മിച്ചാൽ അവയുടെ മഹത്വം എക്കാലവും നിലനിൽക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് മധുരമീനാക്ഷി ക്ഷേത്രവും താജ്മഹളും.
ഹനുമാൻ രചിച്ച രാമായണം
രാമായണത്തിൽ ശ്രീരാമൻ കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം വർണ്ണിക്കപ്പെടുന്നത് ഹനുമാനെയാണ്. വാൽമീകിരാമായണം, കമ്പരാമായണം, ആദ്ധ്യാത്മരാമായണം, രാമചരി തമാനസ്, ഹനുമദരാമായണം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടനവധി രാമായണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ 'ഹനുമദരാമായണം' ഹനുമാൻ തന്നെ രചിച്ചതാ ണെന്നും പറയപ്പെടുന്നു. അതിന് ഉപോൽബലകമായി ഒരു സംഭവവും പറയപ്പെടുന്നു.
യാ ദേവി സർവ്വഭൂതേഷു
കർക്കിടകം പ്രകൃതിക്കും ജീവരാശികൾക്കും പുത്തൻ ഉണർവ് നൽകുന്ന മാസമാണ്
അഗ്നിശുദ്ധി
ഹിന്ദു ആചാരങ്ങളെല്ലാം അഗ്നിസാക്ഷിയാണ്
കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു അത് പണ്ട് !
കറുത്തവാവിൻ നാളിലെ ഔഷധസേവ
ബാഹ്യരൂപം കൊണ്ട് വ്യക്തിത്വത്തെ അളക്കരുത്
ബാഹ്യരൂപവും ഭാവവും കൊണ്ട് ഒരു വ്യക്തിയുടെ കഴിവുകളെ തുലനം ചെയ്യരുതെന്ന യാഥാർത്ഥ്യം ഈ കഥ ഉണർത്തിക്കുന്നു.
അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം
സമ്പത്തിന്റേയും, ഐശ്വര്യത്തിന്റേയും, പ്രഥമശക്തിയായി ലക്ഷ്മിദേവിയെ കണക്കാക്കുന്നു. ലക്ഷ്മി ദേവിയെ ഉചിതമായും ദൃഢനിശ്ചയത്തോടെയും ആരാധിക്കുകയാണെങ്കിൽ കൂടുതൽ സമ്പത്ത് നിങ്ങളെ തേടിയെത്തുമെന്നാണ് സങ്കൽപ്പം. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ സാക്ഷാൽ ലക്ഷ്മിദേവി വസിക്കുന്നു എന്ന് വിശ്വാസം. ഗൃഹത്തിന്റെ ഐശ്വര്യം നിലനിൽക്കുന്നത് അവിടെ വസിക്കുന്നവരുടെ കൈകളിലാണ്. ലക്ഷ്മിദേവിയുടെ കടാക്ഷം നേടി ജീവിതം ഐശ്വര്യ പൂർണ്ണമാക്കാൻ വേണ്ടി അടുക്കും ചിട്ടയോടെയുമുള്ള ലളിത ജീവിതം ഫലം ചെയ്യും. ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തി ഗൃഹത്തിൽ ഐശ്വര്യത്തെ എത്തിക്കാൻ ഓരോരുത്തരും ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നാട്യശാസ്ത്ര വിധിപ്രകാരമുള്ള നടരാജ വിഗ്രഹങ്ങൾ
ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്.
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.
ഗായത്രിദേവിയും ഗായത്രിമന്ത്രവും
ഓം ഭൂർഭുവസ്വവഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്