അജ ഏകാദശിയുടെ ഐതിഹ്യത്തെയും ആചരിക്കേണ്ട രീതിയെപ്പറ്റിയും ഒരു ചെറിയ വിവരണം.
ഒരിക്കൽ യുധിഷ്ഠിര മഹാരാ ജാവ് ഭഗവാനോട് ചോദിച്ചു:
"ഹേ ജനാർദ്ദനാ, ഭാദ്രപദ മാസം കൃഷ്ണപക്ഷത്തിലെ ഏകാദശിയെപ്പറ്റി പറഞ്ഞുതന്നാലും..' ഭഗവാൻ കൃഷ്ണൻ പറഞ്ഞു: "ശ്രദ്ധിച്ച് കേൾക്കുക. പാപം ഇല്ലാതാക്കുന്ന ഈ ഏകാദശി യുടെ പേര് അജ എന്നാണ്. ഈ ദിവസം മുഴുവനും ഉപവസിച്ച് ഹൃഷികേശനെ ഭജിക്കുന്നവർ എല്ലാ പാപങ്ങളിൽ നിന്നും മുക്തരാകും. ഇതിനെക്കുറിച്ച് കേൾക്കുന്നവന്റെ പാപങ്ങൾ പോലും ഇല്ലാതാകും. ഇതിനേക്കാൾ ശ്രേഷ്ഠമായ ഒരു ദിവസം ഭൂമിയിലും സ്വർഗ്ഗത്തിലും ഇല്ല. സംശയമില്ല, ഇത് സത്യമാണ്.
പണ്ട് ഹരിശ്ചന്ദ്രൻ എന്ന സത്യവാനായ ഒരു മഹാരാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ചന്ദ്രമതി. മകൻ ലോഹിതാശ്വൻ. വിധി യുടെ ശക്തിയാൽ ഒരിക്കലദ്ദേഹ ത്തിന് രാജ്യവും ഭാര്യയും മകനും നഷ്ടപ്പെട്ടു. കൂടാതെ ചണ്ഡാലന്റെ അടിമയും, ശ്മശാനത്തിലെ ജോലിക്കാരനും ആകേണ്ടി വന്നു. അങ്ങനെ കഷ്ടതകൾ അനുഭവിക്കുന്ന സമയത്തുപോലും അദ്ദേഹം സത്യനിഷ്ഠ വെടിഞ്ഞില്ല. ഇത്തരത്തിൽ പല വർഷ ങ്ങൾ കഷ്ടതകൾ അനുഭവിച്ചു ജീവിച്ചു അദ്ദേഹം.
ഒരു ദിവസം ഹരിശ്ചന്ദ്രൻ ഗൗതമമുനിയെ ദർശിക്കാനിടയായി. ഗൗതമമുനിയോട് രാജാവ് തന്റെ ദാരുണമായ അവസ്ഥ വിവരിച്ചു. ഗൗതമമുനിക്ക് അദ്ദേ ഹത്തോട് കരുണ തോന്നി. മുനി അദ്ദേഹത്തോട് പറഞ്ഞു.
Denne historien er fra August 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം