
കേരള എക്സ്പ്രസ്സിൽ തിരുവനന്തപുരം മുതൽ ന്യൂഡെൽഹി വരെ ചായവിറ്റ് നടക്കുമ്പോഴും പെയിന്റിംഗ് ജോലിയിലും, കാറ്ററിംഗിലും ജീവിതം ചുവടുറപ്പിക്കുമ്പോഴും ശരത്ത് അപ്പാനിയുടെ മനസ്സിൽ പച്ചപിടിച്ചു നിന്നത് അഭിനയമായിരുന്നു. അരങ്ങിന്റെ സ്പന്ദനം അനുഭവിച്ചറിഞ്ഞ് ക്യാമറയുടെ മുന്നിൽ കഥാപാത്രമാവുന്ന ശരത്ത് കുമാറെന്ന ശരത്ത് അപ്പാനിയുടെ ചിന്തകളിൽ ഊർജ്ജമായി നിറഞ്ഞുനിന്നത് കടന്നുവന്ന വഴികളിലെ പ്രതിസന്ധികളിൽ നിന്നുള്ള അതിജീവനമാണ്. മലയാള ത്തിലും തമിഴിലുമായി തിരക്കേറുമ്പോഴും അഭിനയത്തെ ശരത്ത് അപ്പാനി ജീവവായു പോലെ പ്രണയിക്കുകയാണ്.
തമിഴ്നാട്ടിലുടനീളം ഞാൻ മൃഗമായി മാറി എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ പ്രധാന വില്ലനായ ശരത്ത് അപ്പാനിയുടെ പെർഫോമൻസ് ഇതിനകം ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഇപ്പോൾ, ഈ ചിത്രത്തിന്റെ വൻവിജയത്തിലൂടെ ശരത്ത് അപ്പാനിയുടെ തലവര തെളിഞ്ഞിരിക്കുന്നു. കൈനിറയെ ചിത്രങ്ങളുമായി തമിഴിൽ വില്ലൻ വേഷങ്ങളിലൂടെ ശരത്ത് അപ്പാനി പ്രേക്ഷകരുടെ മനം കവരുകയാണ്.
മലയാളത്തിലാവട്ടെ ആദ്യമായി പോലീസ് വേഷം ചെയ്യുന്ന കാക്കിപ്പടയെന്ന ചിത്രത്തിലൂടെയും ശരത്ത് അപ്പാനി ശ്രദ്ധേയനായിരിക്കുന്നു.
തിയേറ്റർ എക്സ്പീരിയൻസിലൂടെ ആർജ്ജിച്ചെടുത്ത ഊർജ്ജമാണ് സിനിമയിൽ കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങളിലൂടെ സഞ്ചരിക്കാൻ ശരത്ത് അപ്പാനിയെ പ്രാപ്തനാക്കുന്നത്. കാലടി ശ്രീശങ്കര കോളേജിൽ എം.എ നാടകപഠനത്തിലൂടെ നാടകത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ ശരത്ത് അപ്പാനി കർണ്ണഭാരത്തിലെ ഇന്ദ്രനായും വിജയ് ടെണ്ടുൽക്കറുടെ സൈക്ലിസ്റ്റ് എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമായ സൈക്ലിസ്റ്റായും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശരത്ത് ശരത്ത് അപ്പാനി സംവിധാനം ചെയ്ത ഫ്രൈഡേ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Denne historien er fra February 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?