ആയുർവേദത്തിൽ പ്രധാനമായിട്ട് എട്ട് വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് രസായനം. രസായനത്തെക്കുറിച്ച് വിശദമായി പറഞ്ഞാൽ സെൽ ഏജിംഗിന് സ്ലോ ഡൗൺ ചെയ്യുന്ന ചികിത്സകളാണ്.
രസാദികളായ ധാതുക്കളുടെ ലാഭോ ഉപായമാണ് രസായന ചികിത്സ. ച്യവനപ്രാശം രസായന ചികിത്സയിൽ പെടുന്ന മരുന്നാണ്.
ഉപ്പന്റെ കൂട്ടിൽ നിന്നും നീലകൊടുവേലി എടുത്തുവെന്ന് പറയുന്ന കഥ പോലെയാണ് രസായന ചികിത്സയെക്കുറിച്ചും പറയാനുള്ളതെന്ന് പിറവത്തിനടുത്തുള്ള മണീടിലെ ഏഴക്കരനാടിനടുത്ത് രസാ യന'ത്തിലെ ആയുർവേദ ഡോക്ടർ വി. മാധവചന്ദ്രൻ വിലയിരുത്തി.
പഞ്ചകർമ്മ ചികിത്സകൾക്കുശേഷം ചെയ്യേണ്ട ചികിത്സയിലാണ് രസായന ചികിത്സ. എല്ലാ രീതിയിലുമുള്ള ശുദ്ധിയും ചെയ്തുകഴിഞ്ഞതിനുശേഷമുള്ള ചികിത്സാരീതിയാണിത്.
ഇവിടെ ഏതൊക്കെ അസുഖങ്ങൾക്കാണ് ചികിത്സ നൽകുന്നത്?
ഇവിടെ എല്ലാവിധ ചികിത്സകളും ഞങ്ങൾ ചെയ്യുന്നുണ്ട്. നടുവേദന, കാൽമുട്ടുവേദന, കഴുത്തുവേദന ഇതിനെല്ലാം ചികിത്സകളുണ്ട്. ഇതിലെല്ലാം പ്രധാനമായി പ്രിവന്റീവ് കാർഡിയോളജി ആയുർവേദത്തിലൂടെ ചെയ്യുന്നു എന്നുള്ളതാണ്.
അതുപോലെ തന്നെ മറ്റൊന്ന്, കാൻസർ കഴിച്ചുള്ള രോഗികളെ റിഹാബിലേറ്റ് ചെയ്യാനുള്ള ചികിത്സയും ഇവിടെനിന്ന് ഞങ്ങൾ ചെയ്തു കൊടുക്കുന്നു. സോറിയാസിസ് പോലുള്ള അസുഖങ്ങൾക്കും രസായനത്തിൽ വിദഗ്ദ്ധ ചികിത്സകളുണ്ട്.
സ്ത്രീകൾക്ക് മാത്രമെന്ന് പറയാവുന്ന ചില അസുഖങ്ങളില്ലേ, പ്രസവം സംബന്ധിച്ചും, മുടികൊഴിച്ചിൽ, മെൻസസ് സംബന്ധമായ രോഗ ങ്ങളെക്കുറിച്ചും... ഇതിനെല്ലാം ആയുർവേദത്തിൽ ഉത്തമമായ ചികിത്സ നൽകുന്നതിനെക്കുറിച്ച് പറയാമോ?
സ്ത്രീരോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ ഇതെല്ലാം ചേർന്നുവരുന്ന ബാലചികിത്സയിലാണ് ആയുർവേദം ഉൾപ്പെടുത്തിയിട്ടുള്ളത്. മെൻസസുമായി ബന്ധപ്പെട്ട പലരീതിയിലുള്ള അസുഖങ്ങളെയാണ് സ്ത്രീകൾ നേരിടുന്നത്. അതിനെല്ലാം ഞങ്ങളിവിടെ ചികിത്സിക്കുന്നുണ്ട്. മുടികൊഴിച്ചിൽ, കഴുത്തിന് ചുറ്റും കറുപ്പുനിറം പടരുക, വല്ലാതെ വണ്ണം കുറയുക, മീശ വളരുക, താടി വളരുക... ഇങ്ങനെ തുടങ്ങി കുറെ പ്രശ്നങ്ങളുണ്ട്. ഇതിനെല്ലാം നല്ല രീതിയിൽ എഫക്ട് ചെയ്യുന്ന മരുന്നുകൾ ആയുർവേദത്തിലുണ്ട്. ഫീമെയിൽ ഹോർമോണുകളെ ഇല്ലാതാക്കി പകരം മെയിൽ ഹോർമോണുകളുടെ കടന്നുവരവുകൊണ്ടാണ് ഇങ്ങനെ പലതും സംഭവിക്കുന്നത്. ഇതിന് പ്രതിവിധികളുമുണ്ട്.
Denne historien er fra March 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.