
പലരും പറയാൻ മടിച്ച, പേടിച്ച കാര്യങ്ങൾ ആറ് സ്ത്രീകളുടെ ജീവിതത്തിലൂടെ പറഞ്ഞുകൊണ്ടാണ് മിനി ഐ.ജി എന്ന സംവിധായിക മലയാളസിനിമയിൽ വരവറിയിച്ചിരിക്കുന്നത്. കേരള സംസ്ഥാന ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംവിധായകരെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഡിവോഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് അവർ. തന്റെ ആദ്യസിനിമയുടെ വിശേഷങ്ങളും ഒപ്പം കടന്നുവന്ന സിനിമാവഴികളെക്കുറിച്ചും മിനി സംസാരിച്ചുതുടങ്ങി...
ആറുപെണ്ണുങ്ങളും നിലപാടും
ഡിവോഴ്സിലൂടെ അവതരിപ്പിച്ച ആറുപെണ്ണുങ്ങളും പറഞ്ഞത് ആറ് വ്യത്യസ്തമായ കഥകളാണ്. സമൂഹം ഒരുപാട് മാറിയെന്ന് പറയുമ്പോഴും ഡിവോഴ്സ് എന്നുകേട്ടാൽ, അല്ലെങ്കിൽ ഡിവോഴ്സ് എന്നുപറയാൻ മടിയുള്ളവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഓരോ ഡിവോഴ്സും നടക്കുമ്പോൾ അതിന്റെ പുറകിൽ പല മാനസിക വ്യഥകളിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങളും, ആണുങ്ങളും അവരുടെ കുഞ്ഞുങ്ങളും എത്തിപ്പെടുന്ന ട്രോമകൾ വലുതാണ്. അങ്ങനെ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ഒരുപാട് വേദനകളും അതിജീവനവും അതിനെല്ലാം പുറകിലുണ്ട്. ആറ് കുടുംബങ്ങളും ആറുജീവിത ചുറ്റുപാടുകളിൽ നിന്നുള്ളവരാണ്. പ്രായമേറിയ രണ്ടുപേർ ഡിവോഴ്സിന് വേണ്ടി കോടതിയിൽ കയറി ഇറങ്ങുന്നത് സിനിമയിൽ കാണിക്കുന്നുണ്ട്. ഒരു കുടുംബം എത്ര ജനാധിപത്യപരമാകണമെന്ന് മാത്രമാണ് ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഡിവോഴ്സിലൂടെ ഒരിക്കലും ബന്ധങ്ങൾ തകർക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. പകരം പരസ്പരം മനസ്സിലാക്കി ഒരു കുടുംബത്തിൽ പുരുഷനും സ്ത്രീക്കും തുല്യത വേണമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഡിവോഴ്സ് എന്ന പ്രോസസ്സിലൂടെ കടന്നുപോകുമ്പോൾ അവിടെ അരക്ഷിതരാകുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ മാറിമറിയുന്നു.
Denne historien er fra May 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?