യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കണ്ടന്റ് ക്രിയേറ്ററാണ് അസ്ല മാർലി എന്ന ഹില. ചോദിക്കാൻ മടിക്കുന്നതും എന്നാൽ അറിയണമെന്ന് ആഗ്രഹിക്കുന്നതുമായ വിഷയ ങ്ങളെക്കുറിച്ചെല്ലാം അസ്ല തന്റെ ചാനലിലൂടെ സംസാരിക്കാറുണ്ട്. മാനസികമായി തകർന്ന ഘട്ടത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ച് അസ്ലയെ ചേർത്തുനിർത്തിയ പങ്കാളിയാണ് അംജീഷ്. യു.കെയിൽ ജോലി ചെയ്യുന്ന അംജീഷിന്റെയും അസ്ലയുടെയും വിവാഹം സോഷ്യൽ മീഡിയയും ആഘോഷിച്ചിരുന്നു. വിവാഹശേഷം വിശേഷങ്ങളുമായി ഇരുവരും "മഹിളാരത്നത്തിനൊപ്പം...
വിവാഹം ഇത്രയധികം അടിപൊളിയാക്കിയതിന് പിന്നിലെ മാസ്റ്റർ പ്ലാൻ ആരുടേതായിരുന്നു ?
അസ്ല: ആ പ്ലാനിംഗ് എന്റേത് തന്നെയാണ്. ഞങ്ങൾ രണ്ടുപേരും പരസ്പരം വിവാഹത്തെക്കുറിച്ച് ഡിസ്കസ് ചെയ്തിട്ടുണ്ട്. എന്തൊക്കെ സെലിബ്രെഷൻ വേണം, ഡെക്കറേഷൻസ് എന്തൊക്കെ ആയിരിക്കണം, ഫംഗ്ഷൻസ് എന്തൊക്കെ ആയിരിക്കണം എന്നൊക്കെ. പക്ഷേ ഏറ്റവുമധികം അതിൽ സമയം ചെലവിട്ടതും താൽപ്പര്യം കാണിച്ചതും ഞാൻ തന്നെയാണ്.
അംജീഷ് എന്നോട് അഭിപ്രായങ്ങളൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഏറ്റവുമധികം എക്സൈറ്റഡ് അസ്ല തന്നെയായിരുന്നു.
കല്യാണ ആഘോഷങ്ങളിൽ എന്തെങ്കിലും നിർബന്ധങ്ങൾ ഉണ്ടായിരുന്നോ ?
അസ്ല: മൈലാഞ്ചി കല്യാണം വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മൈലാഞ്ചി കല്യാണത്തിലാണ് ഞങ്ങൾ രംഗോലി നൈറ്റ് എന്നാണ് പേര് നൽകിയത്. മൈലാഞ്ചി കല്യാണം അടിച്ചുപൊളിച്ച് ഗംഭീരമായി നടത്തണമെന്നായിരുന്നു എന്റെ വലിയ ആഗ്രഹം. ഏറ്റവുമടുത്ത സുഹൃത്തുക്കളും ഫാമിലിയും മാത്രമടങ്ങിയ ഒരു ചെറിയ ഫംഗ്ഷനായിരുന്നു രംഗോലി നൈറ്റ്. ഡെക്കറേഷനും സ്റ്റേജും എല്ലാം അടിപൊളിയായിരുന്നുവെന്ന് ഒരുപാട് പേര് പറഞ്ഞിരുന്നു.
വിവാഹത്തിലേക്കെത്തിയ നിങ്ങളുടെ പ്രണയകഥ കേൾക്കാൻ ഏറെ താൽപര്വമുണ്ട്. പങ്കുവയ്ക്കാമോ ?
Denne historien er fra November 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.