മുൻപ് കോമഡി സ്കിറ്റുകൾ കാണുമ്പോൾ അതിലെ കോമഡികളെ പലയാവർത്തി വിമർശിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിൽ നമ്മൾ പറയുന്ന പല കോമഡികൾ ഒപ്പം നിൽക്കുന്നവർക്ക് കണക്ട് ചെയ്യാൻ കഴിയുന്നതുകൊണ്ടു തന്നെ കോമഡി സ്കിറ്റുകൾക്കുവേണ്ടി സ്ക്രിപ്റ്റ് എഴുതുക എന്നത് വളരെ നിസ്സാരമായി കണ്ട ഒരാളാണ് ഞാൻ. പക്ഷേ അത് ചെയ്തുതുടങ്ങിയപ്പോ ഴാണ് കോമഡി എഴുതാനും അത് ഫലിപ്പിക്കാനുമാണ് ഏറ്റവും പ്രയാസമെന്ന് മനസ്സിലാക്കുന്നത്. നൂറ്റമ്പതോളം വരുന്ന സീനിയർ കോമഡി ആർട്ടിസ്റ്റു മാർക്ക് നടുവിലേക്ക് കോമഡി സ്കിറ്റ് എഴുതുവാനായി ടിനി(ടിനിടോം) ചേട്ടൻ കൈ പിടിച്ചു കൊണ്ട് വരുമ്പോൾ നീന്താൻ അറിയാത്ത ഒരു കുഞ്ഞുമീനിനെ ഒഴുക്കുള്ള വെള്ളത്തിൽ കൊണ്ടു പോയിടുന്ന പോലെയായിരുന്നു. പല കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും മറുപടിയാണ് ഇന്ന് ഞാൻ എത്തിനിൽക്കുന്ന ഈ സ്പേസ്. മലയാള ടി.വി. ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി കോമഡി സ്കിറ്റുകൾക്ക് സ്ക്രിപ്റ്റ് എഴുതുന്നത് രജനികൃഷ്ണയാണ്. എഴുത്തുകാരി എന്നതിലുപരി ഇന്ന് രജനി സംവിധാ യിക കൂടിയാണ്. മാമുക്കോയ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരനിര അണിനിരന്ന തുടക്കം മംഗല്യം എന്ന വെബ് സീരീസിന്റെ സംവിധായികക്കുപ്പായമണിഞ്ഞ് രജനി മലയാളത്തിന്റെ സംവിധായക നിരയിലേക്ക് ചുവടുവച്ചിരിക്കുകയാണ്.പുതിയ വിശേഷങ്ങളും ഭാവി പരിപാടികളെക്കുറിച്ചും രജനി കൃഷ്ണ മനസ്സ് തുറക്കുന്നു.
സ്വപ്നങ്ങളെ എത്തിപ്പിടിച്ച രജനി
ടെലിവിഷനുകളിലെ കോമഡി പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതുന്ന ആദ്യപെൺകുട്ടി ഞാനാണ്. എഴുതി എഴുതി അതി നോട് വല്ലാത്തൊരു ഇഷ്ടം കൂടിയാണ് വെബ് സീരീസും ഇപ്പോൾ സിനിമയും സംഭവിക്കാൻ പോകുന്നത്. സംവിധായിക എന്ന നിലയിൽ അറിയപ്പെടുന്നതിനോളം സന്തോഷം തരുന്ന മറ്റൊരു കാര്യവും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. മാമുക്കോയ സാർ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരങ്ങളെ വച്ച് യൂ ട്യൂബ് സീരീസ് ചെയ്യുന്ന ആദ്യത്തെ സംവിധായിക എന്ന അഭിമാനവുമുണ്ട് ഇപ്പോൾ. മാമുക്കോയ സാറിനെപ്പോലെ ലെജന്റായ ഒരു കലാകാരന്റെ ഒടുവിലത്തെ വർക്ക് എന്റേതെന്നതിൽ ഏറെ അഭിമാനമുണ്ട്. തുടക്കം മംഗല്യം സിനിമയാക്കാനായിരുന്നു എന്റെ പ്ലാൻ. എന്നാൽ പിന്നീടത് വെബ് സീരീസ് ആക്കുകയായിരുന്നു. എല്ലാം സംഭവിച്ചുപോവുന്നതായിരുന്നു.
Denne historien er fra December 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും