നാൽപ്പത് കഴിഞ്ഞ സ്ത്രീകൾ രണ്ടു വിഭാഗത്തിൽപ്പെടുന്നവരാണ്. ഒന്ന് തങ്ങളുടെ ജീവിതം അസ്തമിച്ചു, വാർദ്ധക്യമായി എന്നു കരുതി മാനസികവും ശാരീരികവുമായി ക്ഷീണിതരാവുന്നവർ.
രണ്ട്- ഇല്ല എന്റെ ജീവിതം ഇനിയാണ്. ഇതുവരെ ഞാൻ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു. ഇനി ഞാൻ എനിക്കുവേണ്ടി ആസ്വദിച്ച് ഉത്സാഹപൂർവ്വം ജീവിക്കാൻ പോവുകയാണ് എന്ന് തീരുമാനിച്ച് ജീവിക്കാൻ ഒരുങ്ങുന്നവർ. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവരാവണം നിങ്ങൾ. ഇവിടെ കൊടുക്കുന്ന ഹെൽത്ത് ഗൈഡ് സശ്രദ്ധം വായിക്കുക. അതിൻപ്രകാരം മുന്നോട്ടു പോകുക. യൗവ്വനവും ഊർജ്ജവും താനേ കൈവരും.
നാൽപതിനുശേഷം ആർത്തവവിരാമം (മെനോപസ്) ശാരീരികമായി ഉണ്ടാക്കുന്ന മാറ്റങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുക. സാധാരണ ഈ പ്രായക്കാരിൽ ഉണ്ടാവുന്ന സംശയങ്ങളും അതി നുള്ള മറുപടിയും ഒരു പരിധിയോളം ഇവിടെ വ്യക്തമായി വിവരിക്കാം. ഇതിനപ്പുറം എന്തെങ്കിലും സ്വകാര്യചോദ്യങ്ങൾ മനസ്സിലുണ്ടെങ്കിൽ അത് ഒരു കൊച്ചു ഡയറിയിൽ കുറിച്ചുവെച്ച് നിങ്ങളുടെ ഡോക്ടറെ കാണുമ്പോൾ മറക്കാതെ സംശയനിവൃത്തി തേടുക.
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
യാതൊരു കാരണവശാലും ആരോഗ്യകരമായ പ്രാതൽ ഒഴിവാക്കരുത്. നല്ല പ്രഭാതഭക്ഷണം കഴിക്കയാൽ, ശരീരത്തിൽ ഹോർമോൺ മാറ്റങ്ങളെ ഉത്തേജിപ്പിച്ച് കലോറികളെ ഊർജ്ജമാക്കി മാറ്റി മദ്ധ്യാഹ്നവേളയിലെ വിശപ്പിനെ മിതപ്പെടുത്തി തടി കൂടാതെ ശരീരത്തെ സംരക്ഷിക്കാനാവുന്നു. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള മീൻ, മുട്ട, പാൽ, ചിക്കൻ എന്നിവ മാംസാഹാരപ്രിയരും പട്ടാണി, ഇലക്കറികൾ, റാഗി, സോയാ, മുളപ്പിച്ച ധാന്യങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ എന്നിവ സസ്യാഹാരപ്രിയരും കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് തലച്ചോറിൽ സെറട്ടോണിന്റെ ഉൽപാദനം വർദ്ധിച്ച് മാനസികപിരിമുറുക്കം, മനസ്സിന്റെ ക്ഷീണം എന്നിവ മാറ്റി മറവിയും മന്ദതയും കുറച്ച് ഉത്സാഹഭരിതരാവാൻ സഹായിക്കുന്നു.
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.