തിരുവനന്തപുരത്ത് വലിയ ഒരു മഴ തോർന്നുനിന്ന നേരത്താണ് മലയാളികളുടെ ഹൃദയസരസ്സിൽ പ്രണയപുഷ്പങ്ങൾ വിടർത്തിയ, കസ്തൂരിഗന്ധമായി ഇപ്പോഴും വീശുന്ന, മലയാള സിനിമയിലെ അത്ഭുത പ്രതിഭയായ നമ്മുടെ സ്വന്തം ശ്രീകുമാരൻ തമ്പി സാറിനെ കാണാനായി അദ്ദേഹത്തിന്റെ "കരിമ്പാലേത്ത് വീട്ടിൽ എത്തിയത്.
ഹൃദയം കൊണ്ടെഴുതിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുന്തോറും നമ്മൾ വീണ്ടും വീണ്ടും ചെറുപ്പമാകുന്നു. സംഗീതത്തിന് മനുഷ്യരേക്കാൾ സൗമ്യതയും, സഹിഷ്ണുതയും ഉണ്ടെന്ന് പറയുന്ന ശ്രീകുമാരൻ തമ്പി, കളരിക്കൽ കൃഷ്ണപിളളയുടേയും, ഭവാനിയമ്മ തങ്കച്ചിയുടേയും അഞ്ച് മക്കളിൽ മൂന്നാമനായി ഹരിപ്പാട് കരിമ്പാലത്ത് ജനിച്ചു. ഏറ്റവും മൂത്ത സഹോദരൻ പി.വി. തമ്പി(പി. വാസു ദേവൻ തമ്പി) പ്രസിദ്ധ എഴുത്തുകാരനായിരുന്നു. കൃഷ്ണപ്പരുന്ത്, ഗരുഡൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളായിരുന്നു. രണ്ടാമത്തെ മൂത്ത സഹോദരൻ, കേരളത്തിലെ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും, ലോകായുക്തയുടെ സ്പെഷ്യൽ അറ്റോർണിയും, കേരള ബാർ കൗൺസിൽ ചെയർമാനായും, പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന പി.ജി. തമ്പി(പി. ഗോപാലകൃഷ്ണൻ തമ്പി)യാണ്. അനുജത്തി തുളസി ഭായി തങ്കച്ചി, അനുജൻ പ്രസന്നവദനൻ തമ്പി.
"മഹിളാരത്ന'വുമായി വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് “മഹിളാരത്നത്തിനു വേണ്ടിയുള്ള ഈ പ്രത്യേക അഭിമുഖം അദ്ദേഹം തുടങ്ങിയത്.
ആദ്യകാലത്തെ മലയാള സിനിമക ളിലെ അഭിനയം ഇന്ന് ഏറെ മാറിയിട്ടുണ്ട്. ഈ വ്യത്യാസത്തെക്കുറിച്ച് പറയാമോ?
Denne historien er fra August 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.