സംസാരിച്ചു തുടങ്ങുന്നതിനു തൊട്ടു മുൻപ് ധന്യ മേനോന്റെ വാട്സാപ്പിലേക്ക് ഒരു സന്ദേശം വന്നു. പ്രമുഖ സ്കൂളിൽ കുട്ടികൾ ലഹരിമരുന്നു കൈമാറ്റം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ്. “ലഹരി കൈമാറ്റം റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ പരിശീലിപ്പിച്ച കുട്ടികളുടെ സഹായത്തോടെ സ്കൂൾ അധികൃതർ പകർത്തിയ ചിത്രങ്ങളാണിവ. സ്കൂളിൽ ലഹരി എത്തുന്നുണ്ട് എന്നുറപ്പായി. എവിടെ നിന്നു വരുന്നു എന്ന് ഇനി കണ്ടെത്തണം. ധന്യ ഗൗരവത്തോടെ പറഞ്ഞു.
വിരലറ്റത്തു ലഭ്യമായ സോഷ്യൽ മീഡിയ എത്രമാത്രം കെണിയൊരുക്കുന്നു എന്ന സംസാര ശകലം വൈറലായി എന്നു പറഞ്ഞതും ധന്യ പൊട്ടിച്ചിരിച്ചു. “പത്തിരുപതു കൊല്ലമായി ഞാനിതു ലോകം മുഴുവൻ നടന്നു പറയുന്നു, ഇപ്പോഴാണ് ഒന്നു വൈറലാകാനുള്ള ഭാഗ്യം ലഭിച്ചത്.
പൊതുജനങ്ങൾക്ക് പരിചിതയാകുന്നത് ഇപ്പോഴാണങ്കിലും ഇരുപതു വർഷമായി സൈബർ ഇൻവെസ്റ്റിഗേഷൻ രംഗത്തു പ്രവർത്തിക്കുന്ന പാട്ടത്തിൽ ധന്യ മേനോൻ എന്ന ഈ തൃശൂർകാരി ഇന്ത്യയിലെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷകയാണ്.
സൈബർ കുറ്റകൃത്യങ്ങൾ വേണ്ടവിധം ശിക്ഷിക്കപ്പെടുന്നില്ല എന്നതല്ലേ കേസുകൾ കൂടാൻ ഇടയാക്കുന്നത് ?
ഇന്ന് സൈബർ ക്രൈമിന്റെ വിശദീകരണത്തിനകത്തു വരാത്തതായി ഒന്നുമില്ല. എന്തു കുറ്റകൃത്യത്തിന്റെയും തുടക്കം, അല്ലെങ്കിൽ അതിന്റെ തെളിവ് കുറഞ്ഞ പക്ഷം അന്വേഷണത്തിന്റെ ഭാഗമായെങ്കിലും സൈബർ ഇടങ്ങൾ ഉൾപ്പെടാതിരിക്കുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമം 1860, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 എന്നീ വകുപ്പുകളനുസരിച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത്.
സൈബർ ആക്രമണമുണ്ടായാൽ എന്തു ചെയ്യണമെന്ന അറിവില്ലായ്മ തെളിവില്ലായ്മയിലേക്കു നയിക്കുന്നതാണു ശിക്ഷ ഉറപ്പാക്കാനാകാത്തതിനു കാരണം. അതിശയകരമായ കാര്യം ഐപിസി ഐടി ആക്റ്റുകളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉണ്ട് എന്നതാണ്. അതിനാൽ സ്വയം സുരക്ഷിതരാകുക എന്നതു പ്രധാനമാണ്. ഇത്രയധികം കേസുകൾ നടക്കുമ്പോഴും അതെന്നെ ബാധിക്കില്ല എന്ന വിധത്തിലാണു ജനങ്ങൾ പെരുമാറുന്നത്. അവബോധമാണ് ശക്തമായ പ്രതിരോധം.
സ്ത്രീകളെ, വിദ്യാർഥികളെ സാധാരണക്കാരെ ബാധിക്കുന്ന കുറ്റകൃത്യങ്ങളാണ് ഏറെയും കേൾക്കാറുള്ളത് ?
Denne historien er fra July 22, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 22, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ