
എഴുതാനായാലും പറയാനായാലും ചിലർക്ക് ആശയങ്ങൾ പെട്ടെന്നു വരും. അങ്ങനെയൊരാളായിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത വൈദികൻ ഡിസ്ചാർജായപ്പോൾ ബിൽ തുക മുഴുവൻ കൊടുക്കാൻ പണം കയ്യിലില്ലായിരുന്നു. ഇനി ഇതിലേ വരുമ്പോൾ ബാക്കി തരാമെന്നു പറഞ്ഞ് അച്ചൻ പോയി.
ആറു മാസം കഴിഞ്ഞിട്ടും അച്ചന്റെ പൊടി പോലുമില്ല. ഒരിക്കൽ ആശുപത്രിക്കാർ മാർ ക്രിസോസ്റ്റത്തിനെ കണ്ടപ്പോൾ ഒരു അച്ചൻ വാക്കുപാലിക്കാത്തതിനെപ്പറ്റി പറഞ്ഞു. പരാതി തീരും മുൻപ് മെത്രാ പ്പൊലീത്ത പറഞ്ഞു: നല്ല കാര്യം. ഞാൻ വീണ്ടും വരുമെന്നു പറഞ്ഞ് പണ്ട് ഒരാൾ പോയി. രണ്ടായിരം വർഷത്തിലേറെയായി ഞങ്ങൾ പുള്ളിയെ കാത്തിരിക്കുകയാ. പിന്നെയാ അച്ചന്റെ ആറു മാസം! ഉയരങ്ങളിലിരുന്ന് ക്രിസ്തുവും തന്നെപ്പറ്റിയുള്ള ഈ ഫലിതം നന്നായി ആസ്വദിച്ചിട്ടുണ്ടാവണം.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറയുന്നതൊന്ന്, പ്രവർക്കുന്നതൊന്ന് എന്നു തെളിയിക്കാനായി ഇന്ത്യൻ എക്സ്പ്രസിൽ ചീഫ് എഡിറ്റർ ഫ്രാങ്ക് മൊറേയ്സ് Myth and Reality (മിഥ്യയും യാഥാർഥ്യവും എന്ന തലക്കെട്ടിൽ രണ്ടു ഖണ്ഡികകൾ വീതം ദിനം പ്രതി എഴുതി. മൊറേയ്സ് എന്നും ഇന്ദിരാഗാന്ധിയുടെ ഏതെങ്കിലുമൊരു പ്രസ്താവന മിത്ത് എന്ന തലക്കെട്ടിൽ കൊടുക്കും. അതിനടിയിൽ റിയാലിറ്റി എന്ന തലക്കെട്ടിൽ മൊറേയ്സിന്റെ മറുപടി.
Dit verhaal komt uit de August 12,2023 editie van Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de August 12,2023 editie van Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

നായ്ക്കളും ശരീരഭാഷയും
പെറ്റ്സ് കോർണർ

കൊതിയൂറും വിഭവങ്ങൾ
കായിപോള

ഭാഷ മാറുമ്പോൾ
തോമസ് ജേക്കബ്

അമ്മയുടെ ആഗ്രഹം
വഴിവിളക്കുകൾ

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ