യാത്രാനുഭവം എഴുതാൻ ഒരിടം തേടിയപ്പോഴാണ് ഷാൻഗില ഓർമ യിൽ തടഞ്ഞത്. എന്റെ എഴുത്തും ജീവിതവുമായി ബന്ധമില്ലാത്ത ഒരിടമാണ് വേണ്ടത്. പണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്, ഓർമകളുടെ അങ്ങേയറ്റത്തെ ഇടനാഴിയിലെ വിദ്യാലയത്തിൽ വച്ച് രണ്ടാം പാഠപുസ്തകമായി പഠിച്ചതാണ് ആ നോവൽ. 1933ൽ എഴുതപ്പെട്ട ലോസ്റ്റ് ഹൊറൈസൺ എന്നു പേരുള്ള ആ പുസ്ത കത്തിലാണ് അതിമനോഹരമായ ഷാൻ ഗില എന്ന മായികമായ ഗ്രാമമുള്ളത്. ലാമമാർ ധ്യാനിക്കുന്ന, ഹിമാലയത്തിന്റെ താഴ്വാരത്തിലുള്ള ഈ ഗ്രാമത്തിലെത്തുന്ന മനുഷ്യർക്കു മരണമില്ലെന്നും അവർ അതീവ സന്തോഷത്തോടെ അനശ്വരരായി മാറുമെന്നുമാണ് ജെയിംസ് ഹിൽറ്റൻ എന്ന നോവലിസ്റ്റ് പറഞ്ഞു വച്ചത്. ടിബറ്റിനെ തൊട്ടു നിൽക്കുന്നവയ്ക്കെല്ലാം മായികഭംഗിയും ആത്മീയ തേജസ്സുമുണ്ട്. ഷാൻ ഗിലപോലെ സാധാരണ മനുഷ്യന്റെ കണ്ണുകളിൽ നിന്നു മറഞ്ഞുനിൽക്കുന്ന ഏഴ് ഇടങ്ങൾ ഈ ഭൂമിയിലുണ്ടെന്ന് ടിബറ്റിലെ പുരാലിഖിതങ്ങൾ പറയുന്നു. ഒൻപതാം നൂറ്റാണ്ടിൽ ടിബറ്റിനെ വജ്രയാനം പഠിപ്പിച്ച ഇന്ത്യൻ ഗുരു പദ്മസംഭവയാണ് ഇവ സ്ഥാപിച്ചത്. അങ്ങനെയുള്ള ഒരിടം നമ്മുടെ തൊട്ടരികിലുണ്ടെന്ന് കേട്ടിട്ടാണ് മൈസൂരുവിൽ നിന്ന് വെറും എൺപത്തി യേഴു കിലോമീറ്റർ അകലെയുള്ള ബൈലക്കുപ്പെയിലെ ആശ്രമ ഗ്രാമത്തിലേക്കു ഞങ്ങൾ പുറപ്പെട്ടത്.
ഒരു ടിബറ്റൻ പ്രണയകഥ
ഞാനവിടേക്ക് ആദ്യം പോയത് കോവിഡിനു മുൻപാണ്. സ്നേഹിതനായ സുധിയുടെ കണ്ണൂർ ഇരിട്ടിയിലുള്ള വീട്ടിൽ രാത്രി തങ്ങി അവിടെ നിന്ന് 95 കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ച് ബൈലക്കുപ്പയിൽ എത്തുമ്പോൾ മനസ്സു പറഞ്ഞു ഇതുതന്നെയാണ് ആ സ്വപ്നഭൂമി, ഷാൻ ഗില. ആ യാത്രയ്ക്കിടയിൽ വണ്ടിയോടിച്ചിരുന്ന ഇരിട്ടിക്കാരനും ഗായകനുമായ സേവ്യർ രാജു പാതിവഴിയെത്തിയപ്പോൾ വിഷാദിയായി. അതു കണ്ടു ഞാനൊന്നു പതറി.
കുഴപ്പം വല്ലതുമുണ്ടോ? വഴി തെറ്റിയോ?
This story is from the October 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും
നെടും കോട്ടയായി അൽകാസർ
അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
കളം നിറയാൻ കർവ്
മൂന്ന് എൻജിൻ ഓപ്ഷൻ സെഗ്മെന്റിൽ ആദ്യമായി ഡീസൽ എൻജിൻ ഡിസിഎ ഗിയർ കോംപിനേഷൻ. വില 9.99 ലക്ഷം! ബോക്സ്
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്