ഓരോരോ തിരിവിലും അച്ഛൻ
Manorama Weekly|March 25, 2023
വഴിവിളക്കുകൾ
പ്രിയ എ. എസ്
ഓരോരോ തിരിവിലും അച്ഛൻ

എന്നെ  അക്ഷരം പഠിപ്പിച്ചത് ആശാൻ മാമനായിരുന്നു. ആശാൻ കളരിയിൽ പോയി പഠിക്കാനുള്ള ആരോഗ്യമില്ലാതിരുന്ന എന്നെ അദ്ദേഹം വീട്ടിൽ വന്ന് പഠിപ്പിച്ചു. മുത്തച്ഛൻ കരുണാകര പിള്ളയായിരുന്നു എന്റെ കഥകളുടെ സ്രോതസ്സ്. അദ്ദേഹം പ്രൈമറി സ്കൂൾ അധ്യാപകനായിരുന്നു. ഒരുപാടു വായിക്കും. സ്വാതന്ത്ര്യ സമരത്തോടുള്ള അനുഭാവം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദി സ്വയം പഠിച്ച ആളാണ്. വീട്ടിൽ അന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്, ധർമയുഗ് എന്ന ഹിന്ദി മാസിക എന്നിവയെല്ലാം വരുത്തിയിരുന്നു. പഞ്ചതന്ത്രം, രാമായണം, മഹാഭാരതം തുടങ്ങിയവയെല്ലാം മുത്തച്ഛനിൽ നിന്നാണു ഞാൻ കേട്ടത്.

This story is from the March 25, 2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 25, 2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.