
അച്ഛന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു ടെക്സ്സ്റ്റൈൽ കമ്പനി ഉണ്ടായിരുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതും അവിടെയാണ്. അഞ്ചാം വയസ്സിൽ മൂന്നാം ക്ലാസിലാണ് എന്നെ ചേർത്തത്. അടുത്ത വർഷം നാട്ടിലെത്തി നാലാം ക്ലാസിൽ ചേർന്നു. പതിമൂന്നര വയസ്സിൽ ഞാൻ എസ്എസ്എൽസി കഴിഞ്ഞു. അച്ഛനും അമ്മയും തിരുപ്പൂരിൽ ആയതിനാൽ അമ്മൂമ്മയുടെ കൂടെ നിന്നാണു വളർന്നത്. പതിനഞ്ചര വയസ്സിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി. പ്രഫഷനൽ കോഴ്സുകൾക്കു ചേരണമെങ്കിൽ പതിനേഴു വയസ്സ് പൂർത്തിയാകണം. അച്ഛൻ ടെക്സ്റ്റൈൽസ് രംഗത്ത് ആയതു കൊണ്ടു തന്നെ കെമിസ്ട്രിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കോഴ്സാണങ്കിൽ ഭാവിയിൽ ഉപകാരപ്പെടുമെന്നു കരുതി മഹാരാജാസ് കോളജിൽ ബിഎസ്സി കെമിസ്ട്രിക്കു ചേർന്നു. അവസാന വർഷ പരീക്ഷ എഴുതിക്കഴിഞ്ഞ് തിരുപ്പൂരിലേക്കു പോയി അച്ഛന്റെ നിർദേശം അനുസരിച്ച് ഞാൻ കമ്പനി നോക്കി നടത്തി. ഏകദേശം മൂന്നു നാലു മാസത്തോളം അങ്ങനെ പോയി. അതിനുശേഷം വീണ്ടും ഇനിയെന്തെന്ന ചോദ്യം ഉയർന്നുവന്നു.
This story is from the March 22, 2025 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In


This story is from the March 22, 2025 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

കൃഷിയും കറിയും
ഇടിച്ചക്ക തോരൻ

കൊതിയൂറും വിഭവങ്ങൾ
ഇറച്ചിപ്പത്തിരി

അപൂർവ ജന്മങ്ങൾ
കഥക്കൂട്ട്

പാർവോ വൈറസ് രോഗബാധ
പെറ്റ്സ് കോർണർ

ശരീരം ഒരു രാഷ്ട്രീയമാണ്
വഴിവിളക്കുകൾ

പൂച്ചകളിലെ മൂത്രാശയ അണുബാധ
പെറ്റ്സ് കോർണർ

വൈരുധ്യങ്ങൾ
കഥക്കൂട്ട്

കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ മാങ്ങാ റോസ്റ്

വല്ലിയായി പടർന്ന കഥ
വഴിവിളക്കുകൾ

നായ്ക്കളും ശരീരഭാഷയും
പെറ്റ്സ് കോർണർ