വിവേകാനന്ദൻ ഒരു ചെറുപ്പക്കാരനാണ്. ഒരു ഹൈറേഞ്ച് പ്രദേശത്ത് ജനിച്ചു വളർന്ന വിവേകാനന്ദൻ എറണാകുളം നഗരത്തിലാണ് ജോലി ചെയ്യുന്നത്.
ആഴ്ചയിൽ ഒരിക്കൽ ശനിയാഴ്ചയോ ഞായറാഴ്ചയോ വീട്ടിലെത്തും. തിങ്കളാഴ്ച വീണ്ടും എറണാകുളത്തേയ്ക്ക് പോകും.
വിവേകാനന്ദന് ഭാര്യയും കുട്ടിയുമുണ്ട്. നാട്ടിൽ ഗ്രാമപ്രദേശത്ത് നിൽക്കുമ്പോഴത്തെപ്പോലെയല്ല വിവേകാനന്ദന്റെ എറണാകുളത്തെ ജീവിതം. തികച്ചും വിഭിന്നമാണ്. ചില പ്രത്യേകതകളുള്ള മനുഷ്യനാണ് വിവേകാനന്ദൻ. ജോലിയിൽ വളരെ ശ്രദ്ധാലുവാണ്. സഹപ്രവർത്തകരോട് നല്ല പെരുമാറ്റം. ആർക്കും അയാളെ ഇഷ്ടപ്പെടും. അയാൾക്ക് അയാളുടേതായ ഒരു ജീവിതശൈലി തന്നെയുണ്ട്. അയാൾക്ക് അയാളുടെ പേഴ്സണൽ ലോകത്തിലേക്ക് മറ്റാരെയും കടത്തിവിടാൻ താൽപ്പര്യമില്ല.
വിവേകാനന്ദൻ തന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ അയാൾക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുണ്ട്. വളരെ സെൻസിറ്റീവായ ഒരു പ്രശ്നത്തിനു മുമ്പിൽ അയാൾ എത്തപ്പെടുന്നു. അതേസമയം വളരെ സോഷ്യൽ പൊളിറ്റിക്കലായിട്ടുള്ള ഒരു ഇഷ്യൂവിലേക്ക് വഴുതി വഴുതി അയാൾ ചെന്നുപെടുന്നുണ്ട്. സ്ത്രീകളുടെ ചില അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലേക്ക് കടക്കുന്നതോടെ സങ്കീർണ്ണമാകുകയാണ് കാര്യങ്ങൾ. ഒന്നും രണ്ടുമല്ല, പ്രധാനമായും അഞ്ച് സ്ത്രീകളുടെ കാര്യങ്ങളുമായി വിവേകാനന്ദൻ മുന്നോട്ടുപോകുന്നുണ്ട്.
അയിഷ, സിത്താര, ഡയാന എന്നിവരാണ് പ്രധാനമായും വരുന്നത്.
വിവേകാനന്ദനായി അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്.
വൈറലാകുന്ന വിവേകാനന്ദൻ ഷൈൻ ടോമിൽ ഭദ്രമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു.
This story is from the July 16-31, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 16-31, 2023 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.