
അച്ഛൻ ഉണ്ണി പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. കുഞ്ഞുന്നാളിൽ അച്ഛനോടൊപ്പം പല സിനിമാ ലൊക്കേഷനുകളിൽ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കൽ തൊമ്മനും മക്കളും സിനിമയുടെ സെറ്റിൽ അതിന്റെ ക്ലൈമാക്സ് ചിത്രീകരണദിവസം പോകാനിടയായി. അന്ന് മമ്മൂക്ക പെർഫോം ചെയ്തത് ഇന്നും ഓർമ്മയിലുണ്ട്. അതുപോലെ ഒരു ദിവസം എനിക്കും ക്യാമറയ്ക്ക് മുൻപിൽ പെർഫോം ചെയ്യണം എന്ന് ഞാൻ മനസ്സിൽ കുറിച്ചു. സ്വപ്നത്തിലേക്ക് കൈപിടിച്ച് തരാൻ അച്ഛനുണ്ടെന്ന വിശ്വാസം മൂന്നാം ക്ലാസിൽ അസ്തമിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ ഞങ്ങളെ വിട്ടുപോയി. അതോടെ സിനിമാമോഹം മനസ്സിന്റെ ഒരു മൂലയിലേക്ക് തൽക്കാലം ഒതുക്കിവെച്ചിട്ട് പഠിക്കാൻ തുനിഞ്ഞു.
കുസാറ്റിൽ നിന്ന് നിയമം പഠിച്ചു. ഹൈക്കോടതിയിൽ വക്കീലായി. എൻറോൾ ചെയ്തുകയറി. വക്കീൽ കുപ്പായം അണിഞ്ഞു കോടതിവരാന്തയിലൂടെ നടക്കുമ്പോഴാണ് എനിക്ക് മനസ്സിലായത്, എന്നോടൊപ്പം, ആ മുലയിലെ കൊച്ച് ആഗ്രഹവും വലുതായിരുന്നന്ന്. പതുക്കെ മാടമ്പള്ളിയിലെ തെക്കിനിയിലെ വാതിൽ തുറക്കുന്നത് പോലെ, ഞാനും ആ ആഗ്രഹത്തെ തുറന്നുവിടാൻ തന്നെ തുനിഞ്ഞു. യെസ് യുവർ ഓണർ എന്നതല്ല, ആക്ഷനും കട്ടും ആണ് എന്റെ ആവശ്യം എന്ന് മനസ്സിലാക്കിയ ഞാൻ വക്കീൽ കുപ്പായത്തോട് ബൈ പറഞ്ഞു.
ആദ്യ സിനിമ വാങ്കിലേക്കുള്ള യാത്ര
This story is from the October 16-31, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 16-31, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്
അണിയറയിൽ ഒരുങ്ങുന്നത്

ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ

ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്

വീര ധീര ശൂര
സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി