ഹൈറേഞ്ചിലെ കുരുമുളകുതോട്ടങ്ങളിൽ മുളകുമണികൾ മൂത്ത് വിളയുന്നു. കാലാവസ്ഥ മാറ്റം കൊടികളെ സ്വാധീനിച്ചതു കണക്കിലെടുത്താൽ ഈ മാസം രണ്ടാം പകുതിയിൽ ചെറിയ തോതിൽ വിളവെടുപ്പു തുടങ്ങാമെന്ന നിഗമനത്തിലാണ് പലരും. പുതുവർഷാരംഭത്തിൽ അടിമാലിമുളക് വിപണിയിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരരംഗം. ഫെബ്രുവരി-മാർച്ചിൽ എല്ലാ ഭാഗങ്ങളിലും വിളവെടുപ്പ് ഊർജിതമാകും.
വിപണിവൃത്തങ്ങൾ വിളവെടുപ്പ് വിശേഷങ്ങൾക്കായി കാതോർക്കുന്നു. ഉൽപാദനം സംബന്ധിച്ച് ഔദ്യോഗിക വിലയിരുത്തൽ ഇനിയും വന്നിട്ടില്ല. പൈസസ് ബോർഡിൽ നിന്നു വ്യക്തമായ കണക്കുകൾ വന്നാൽ അതിന് അനുസൃതമായി സീസൺ ആരംഭത്തിൽ മുളക് വിപണിയിറക്കണമോ, അതോ കരുതൽ ശേഖരത്തിലേക്കു നീക്കണമോയെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ കർഷകർക്കു കഴിയുമായിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, കാർഷികമേഖലയുടെ ഈ ചെറിയ ആവശ്യം പോലും കേന്ദ്ര ഏജൻസിക്ക് യഥാസമയം കൃത്യതയോടെ നിവൃത്തിക്കാനാവുന്നില്ല. ഇറക്കുമതിയുടെ കൃത്യമായ കണക്കും ശേഖരിച്ച് ഉൽപാദകരെ അറിയിക്കേണ്ട ബാധ്യതയും അവർ നിറവേറ്റുന്നില്ല.
This story is from the January 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്
ഡോക്ടർ ഗോശാലയിലാണ്
ജൈവകൃഷിയും നാടൻപശുക്കളുമായി കൊല്ലത്തെ നന്ദനം ഫാം
പെറ്റ് ട്രാൻസ്പോർട്ടിങ് പുതു വരുമാന സംരംഭം
കോവിഡ്-19 പ്രതിസന്ധിയിൽ പിറന്ന തൊഴിലവസരം