സംസ്ഥാനത്തു സജീവമായിരുന്ന കാടകൃഷി ഇട കാലത്തു നേരിട്ടതു കനത്ത തിരിച്ചടിയാണ്. 2018 നുശേഷം കാടകൃഷിയിൽനിന്നു പിൻതിരിഞ്ഞവർ ഒട്ടേറെ. മുട്ടയും ഇറച്ചിക്കും മികച്ച ഡിമാൻഡ് ഉണ്ടായിട്ടും കൃഷിക്കാർ പിൻവാങ്ങാൻ കാരണം തീറ്റവിലയിലെ വൻ വർധനയാണ്. ചാക്കിന് 900 രൂപയായിരുന്ന തീറ്റവില കോവിഡ് കാലത്ത് 2,300 രൂപയിലേക്കു കുതിച്ചു. അപ്പോഴും പക്ഷേ മുട്ടവില ഒന്നിന് 1.80 രൂപയിൽത്തന്നെ തുടർന്നു. കാടകൃഷിക്കാർ സംഘടിതരല്ലാത്തതിനാൽ വില വർധിപ്പിക്കാൻ ആർക്കും ആത്മവിശ്വാസമുണ്ടായില്ല. അതോടെ കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തി.
എന്നാൽ, കഴിഞ്ഞ വർഷത്തോടെ സ്ഥിതി ഗതികൾ മെച്ചപ്പെട്ടു. തീറ്റവില അൽപം താഴ്ന്ന് 2,100 രൂപയിലെത്തുകയും മുട്ടയ്ക്കു കർഷകനു ലഭിക്കുന്ന വില 3 രൂപയിലേക്ക് ഉയരുകയും ചെയ്തു. നിലവിൽ കാടകൃഷി ശുഭാപ്തി വിശ്വാസത്തിന്റെ പാതയിലാണ്. സാധാരണ ക്കാരായ കർഷകർക്കും വീട്ടമ്മമാർക്കുമെല്ലാം നിത്യവരുമാനത്തിന് ഉതകുന്ന കാടകൃഷിയി ലേക്ക്, മുൻപ് വിട്ടുപോയവരെല്ലാം തിരിച്ചെ ത്തുന്നുമുണ്ട്. കൃഷിക്കാർ പിൻവാങ്ങിയ തോടെ ഇടക്കാലത്തു നമ്മുടെ വിപണിയിൽ കാടമുട്ട കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വലിയ തോതിൽ കാടമുട്ട വിപണിയിലെത്തുന്നു.
This story is from the July 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ