അത്ഭുത സംഭവങ്ങളുടെ ആകെത്തുകയാണ് ജീവിതം. അതിന് നിദാനമാകുന്നത് പൂർവ്വ ജന്മ സുകൃതവും നാമറിയാതെ നമ്മെ പരിരക്ഷിക്കുവാൻ കൂടെ സഞ്ചരിക്കുന്ന ദൈവികശക്തിയു മാണ്. ആ ശക്തി പലർക്കും അനുഭവമാകുന്നത് സ്ഥിരമായി ആരാധിക്കുന്ന ദേവതകളുടെ സാക്ഷ്യ ഉടമ്പടികളിലും നിമിത്ത സൂചനകളിലൂടെയുമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഇതുവരെയുള്ള ജീവിതം ദൈവത്തിന്റെ കയ്യൊപ്പ് പതിയുന്ന അത്ഭുത പ്രവർത്തനത്തിന്റെ ഭാഗം തന്നെ. പല ആപത്ഘട്ടങ്ങളിലും ദൈവം രക്ഷിച്ചെടുത്ത ജന്മമാണ് എന്റേത്. ജനിച്ച് നാലരമാസം കഴിഞ്ഞപ്പോൾ പോളിയോരോഗം വന്ന് ശരീരത്തിന്റെ വലതുഭാഗം തളർന്നിരുന്നു. അതുകൊണ്ട് സാധാരണ കുട്ടികളെക്കാൾ താമസിച്ചുമാത്രമാണ് എനിക്ക് മണ്ണിൽ ചുവടു വച്ച് നടക്കാനായതും. ഇടതു കൈകൊണ്ടെഴുതി തരക്കേടി ല്ലാത്ത വിദ്യാഭ്യാസം നേടാനായതും. പോളിയോയിൽ നിന്ന് അതി ജീവനം പ്രാപിച്ച് എന്നെ പിന്നീട് മരണം വേട്ടയാടിപ്പിടിക്കാനാഞ്ഞത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഭിന്നശേഷിക്കാരനായ കുട്ടിയായതുകൊണ്ട് എല്ലാവരുടെയും സഹതാപം എന്നോടുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരുപാട് നേർച്ചകളും അതിന്റെ പേരിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മധുരയിലേയ്ക്കും പഴനിയിലേക്കും തുടർന്ന് ഗുരുവായൂരിലേയ്ക്കും തീർത്ഥയാത്ര ചെയ്യേണ്ടി വന്നത്. ഗുരുവായൂർ കുളത്തിൽ കുളിക്കവെ ഞാൻ അച്ഛനും സുഹൃത്തും അറിയാതെ മരണത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴുകയും ഒരു നിലവിളിയോടെ അച്ഛൻ കുളത്തിലേയ്ക്ക് എടുത്തുചാടി ആസന്നമൃതവിൽ നിന്ന് ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതുമായ ആ കഥ വേറിട്ട അനുഭവമാക്കി ജ്യോതിഷരത്നത്തിന്റെ ആദ്യ കാല ലേഖനങ്ങളൊന്നിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ കഥ വീണ്ടും പറയാതെ എന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്ന ആ അത്ഭുതശക്തിയുടെ മറ്റൊരു ആശ്ചര്യപ്രവർത്തനത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്.
This story is from the June 01, 2023 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01, 2023 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം