
കണക്കിനെ ഇഷ്ടത്തോടെ കണ്ടാൽ, ഒരു സുഹൃത്തിനെപ്പോലെ കരുതിയാൽ, കണക്ക് നമുക്ക് പ്രയാസമേ അല്ല.
തന്റെ മുന്നിലിരിക്കുന്ന കുട്ടികളോട് കഥകളിലൂടെ കണക്കിനെ പരിചയപ്പെടുത്തി പഠിപ്പിക്കുകയാണ് സറീന കെ.ടി എന്ന അദ്ധ്യാപിക.
കമ്പ്യൂട്ടറിനെ വെല്ലുന്ന മനക്കണക്കിലൂടെ തന്റെ വിദ്യാർത്ഥികളെ അന്തർദേശീയതലത്തിലെ പല മത്സരങ്ങളിലും പങ്കെടുപ്പിച്ച് വിജയിപ്പിച്ച് അബാക്കസ് അധ്യാപികയാണ് സറീന.കെ.ടി.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അഞ്ഞുറോളം വരുന്ന പ്രത്യേക ട്രെയിനിംഗിലൂടെ അബാ എസ് അധ്യാപകരാക്കി മാറ്റി തൊഴിൽ നൽകി അവരുടെ ജീവിതം ഭദ്രമാക്കി മാറ്റിയ സറീന കെ.ടിയെ ‘മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുകയാണ്.
പ്രതിബന്ധങ്ങളെ തരണം ചെയ്ത നിശ്ചയദാർഢ്യം
മലപ്പുറം വെട്ടിച്ചിറയിലെ മുസ്തഫ. കെ.ടിയു ടെയും ആമിനയുടെയും മകളായ സറീന കെ.ടി ചെറിയ പ്രായത്തിൽ തന്നെ വലിയ സ്വപ്നങ്ങൾ കണ്ടാണ് വളർന്നത്. കർഷക കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ കൃഷിയെയും അധ്വാനത്തിന്റെ മഹത്വത്തേയും വളരെ വേഗം മനസ്സിലാ ക്കി. പഠിക്കുന്ന സമയത്തുതന്നെ സ്വന്തമായി വരുമാനം കണ്ടെത്തണമെന്നും അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടണമെന്നും ആഗ്രഹിച്ച നാളുകൾ. ഉപ്പയും ഉമ്മയും മറ്റുള്ളവരെ സഹായിക്കുന്നതു കണ്ട് വളർന്നതുകൊണ്ടാവാം സ്വന്തമായി വരു മാനം കണ്ടെത്തി മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തത്.
This story is from the February 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?