
ഒരുപാട് വിവാദങ്ങളും വിഷമതകളും നിറഞ്ഞ ഒരു വലിയ കാലം താങ്കളുടെ ജീവിതത്തിൽ കഴിഞ്ഞുപോയി. ഇപ്പോൾ താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാമേഖലയിലാണ്, എന്ത് തോന്നുന്നു.
ജീവിതത്തിൽ സന്ദിഗ്ധഘട്ടങ്ങൾ അനവധി തരണം ചെയ്തിട്ടുണ്ട്. എനിക്കേറ്റവും സന്തോഷം നൽകുന്ന ഒരിടമാണ് ഇവിടം. ഞാനിപ്പോൾ ജീവിക്കുന്നത് ഇവിടെയാണ്. കുട്ടികളുമായുള്ള ഇടപെടലും അവരുടെ സ്നേഹവുമെല്ലാം ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.
ഇപ്പോൾ കലയിൽ ജീവിക്കുന്നു അല്ലേ.
തീർച്ചയായും ഞാൻ ഒരു കലാകുടുംബത്തിൽ ആണ് ജനിച്ചത്. എന്റെ മുത്തച്ഛൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷൻ, മലയാളത്തിൽ ബാലെ എന്ന കലാരൂപം അവതരിപ്പിക്കുന്നത് എന്റെ മുത്തച്ഛനാണ്. ഒരുപാട് അവാർഡുകൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. മുത്തച്ഛൻ തന്നെയാണ് എന്നെ കലാരംഗത്തേയ്ക്ക് കൊണ്ടുവന്നത്. ഞങ്ങളുടെ നൃത്തവിദ്യാലയം 64 വർഷമായി തുടർന്നുപോകുന്നു. ആയുസ്സുള്ളതുവരെ ഇത് മുന്നോട്ട് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ഇപ്പോൾ ആറ് ബ്രാഞ്ചുകളിലായി എണ്ണൂറോളം കുട്ടികൾ നൃത്തം പഠിക്കുന്നുണ്ട്.
? ഒരേസമയം മലയാളികൾ താങ്കളെ ദേവിയായും ലക്ഷ്മിയായും കണ്ടിട്ടുണ്ട്. ഒരു നർത്തകിയെന്ന നിലയിൽ ഇത്തരം വേഷങ്ങൾ ചെയ്യാൻ എത്രത്തോളം എളുപ്പമാണ്.
This story is from the October 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?