കുമാരിയിൽ ഞാൻ അവതരിപ്പിക്കുന്ന ‘നങ്ങക്കുട്ടി' പന്ത്രണ്ട് തലമുറ മുൻപു ജീവിച്ചിരുന്ന അന്തർജനമാണ്. സിനിമയുടെ സംവിധായകൻ നിർമലാണ് എന്നെ ക്ഷണിക്കുന്നത്. കുമാരിയുടെ മോഷൻ പോസ്റ്റർ മുൻപേ കണ്ടിരുന്നതു കൊണ്ട് സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.
നിർമലിന്റെ ഫോൺ വിളി വന്നപ്പോൾ വയനാട്ടിൽ കൂട്ടുകാരുമായി യാത്രയിലായിരുന്നു ഞാൻ. അവിടെ വച്ച് ട്രാംപുലിനിൽ ചാടി കാൽ മടങ്ങി വീണു. എങ്കിലും കോൾ വന്നപ്പോൾ നേരെ കാഞ്ഞങ്ങാട്ടേക്ക് വണ്ടി വിട്ടു. പത്തു ദിവസത്തെ വിശ്രമം നിർദേശിച്ചിരുന്നതുകൊണ്ട് ഷൂട്ടിന്റെ ഇടവേളകളിൽ മുറിയിൽ അടങ്ങിയിരിപ്പായിരുന്നു. അതുകൊണ്ട് ലൊക്കേഷനിലെ കളിചിരികൾ കുറച്ച് മിസ്സായി.
തെയ്യം കണ്ട കാലം
അച്ഛൻ രാമചന്ദ്രനും അമ്മ ജയശ്രീയും സഹോദരൻ സംഗീതുമടങ്ങുന്നതാണ് എന്റെ കുടുംബം. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. എല്ലാ ജനുവരി ഒന്നിനും കണ്ണൂരിലെ അച്ഛന്റെ തറവാട്ടിൽ തെയ്യമുണ്ടാകും. ആ സമയത്തും വേനലവധിക്കുമാണ് നാട്ടിലേക്കുള്ള യാത്ര.
This story is from the November 12, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 12, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത