ഫോ ണിൽ തന്നെ കുത്തിയിരുന്നോ...ഏതു നേരവും ഗെയിം' എന്നു പറഞ്ഞു മക്കളെ കുറ്റപ്പെടുത്തുന്ന മാതാപിതാക്കൾ പാലക്കാടുകാരി പൂർണിമ സീതാരാമന്റെ വിജയകഥയൊന്നു കേൾക്കണം. പിന്നെ, മക്കളോട് ഇങ്ങനെ പറയാൻ രണ്ടാമതൊന്നു ചിന്തിക്കും. ഗെയിം നിർമിച്ചാണു മുപ്പത്തെട്ടുകാരി പൂർണിമ ലോകശ്രദ്ധ നേടിയത്.
“ഗെയ്മിങ് മേഖലയിലുള്ള സ്ത്രീകളെ ആദരി ക്കാനുള്ള ഹാൾ ഓഫ് ഫെയിം 2011 മുതലുണ്ട്. ആദ്യമൊക്കെ യൂറോപ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വരെ മാത്രമാണു പങ്കെടുപ്പിച്ചിരുന്നത്. 2020ൽ ആദ്യമായി ഏഷ്യയെയും അമേരിക്കയെയും കൂടി ഉൾപ്പെടുത്തി.''നമുക്ക് അത്ര പരിചയമില്ലാത്ത അദ്ഭുതലോകത്തെക്കുറിച്ചു പൂർണിമ പറഞ്ഞു തുടങ്ങി.
“പരിചയക്കാർ പറഞ്ഞാണു മത്സരത്തിൽ പങ്കെടുത്തത്. ഗെയിം ക്രിയേഷൻ രംഗത്ത് 17 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിലും സ്വയം പ്രോജക്റ്റ് ചെയ്യാൻ മടിയായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയെ അപേക്ഷിച്ചു നോക്കുമ്പോൾ പല രാജ്യങ്ങളും ഗെയ്മിങ്ങിൽ വളരെ മുൻപിലുമായിരുന്നു. വിവിധ ദേശക്കാരായ 61 പേരിൽ നിന്നു വിധികർത്താക്കൾ തിരഞെടുത്ത ആദ്യ പന്ത്രണ്ടിൽ എത്തി. ബാക്കി പതിനൊന്നു പേരും ഞാൻ ആദരവോടെ നോക്കിയിരുന്നവരായിരുന്നു. ശേഷമുള്ള പൊതു വോട്ടിങ്ങിൽ കൂടുതൽ വോട്ട് കിട്ടിയ ഞങ്ങൾ ആറു പേർ ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നേടി. കൊറോണക്കാലത്തായതിനാൽ ലണ്ടനിൽ നടന്ന ചടങ്ങിൽ വെർച്വൽ ആയി പങ്കെടുത്തു.
അത്ര സുപരിചിതമല്ലാത്ത മേഖലയിലേക്ക് എങ്ങനെ ഇത്ര നേരത്തെ എത്തി
This story is from the March 04, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 04, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ