ഒരു വാട്സാപ് സ്റ്റാറ്റസ് കൊണ്ടു സിനിമയി ലേക്കുള്ള എൻ ടി ടിക്കറ്റ് കിട്ടിയ ആളാണു ദേവി വർമ. അതും 85-ാം വയസ്സിൽ സൗദി വെള്ളക്ക് എന്ന സിനിമയിലൂടെ ദേവി വർമയ്ക്ക് ഇ പ്പോൾ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർ ഡും കയ്യിലെത്തിയിരിക്കുകയാണ്. സിനിമയിലൊപ്പ മുണ്ടായിരുന്നവരും വീട്ടുകാരും നാട്ടുകാരും വിളിച്ചും നേരിട്ടെത്തിയും അറിയിക്കുന്ന സ്നേഹക്കടലിനു നടുവിലാണു സൗദിയിലെ ആയിഷയായി പ്രേക്ഷകരെ കയ്യിലെടുത്ത ദേവി വർമ.
“എന്റെ മകളുടെ മകൻ സിദ്ധാർഥ് ചെറിയ റോളി ലൊക്കെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ഫോട്ടോസ് മോൻ ഇടയ്ക്കൊക്കെ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും. അതു സൗദി വെള്ളക്ക് സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി കണ്ടു. അമ്മൂമ്മയാണന്നറിഞ്ഞപ്പോൾ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടാകുമോയെന്നു സിദ്ധാർഥിനോടു ചോദിച്ചു. അമ്മൂമ്മയോടു ചോദിച്ചിട്ടു പറയാം എന്നായിരുന്നു അവന്റെ മറുപടി.
ഈ വയസ്സുകാലത്തു സിനിമയിൽ ഒരു മുഴുനീള കഥാപാത്രം അഭിനയിക്കാനോ ? ആദ്യം കേട്ടപ്പോൾ എനിക്ക് സുഖായി തോന്നിയില്ല. പല ആലോചനകൾക്കൊടുവിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാൻ "സൗദിയിലെ ആയിഷയായി. സിനിമ പുറത്തു വന്നപ്പോൾ വലിയ സന്തോഷമായിരുന്നു. എല്ലാ ദിക്കിലും പേരു കേട്ടല്ലോ എന്നതിന്റെ സന്തോഷം വേറെ
ഇതല്ല ആദ്യ സിനിമ
പലരും കരുതും പോലെ സൗദി വെള്ളക്കയല്ല എന്റെ ആദ്യ സിനിമ. രണ്ടു വർഷം മുൻപു റിലീസ് ചെയ്ത "മാരാ' എന്ന തമിഴ് സിനിമയിലെ ചെറിയൊരു കഥാ പാത്രമായാണ് തുടക്കം. മലയാളത്തിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയുടെ റീമേക്കാണ് ആ സിനിമ. സിന്ധുവിന്റെ കയ്യിലുള്ള എന്റെ ഫോ ട്ടോ കണ്ടാണ് അതിലും അവസരം വന്നത്. ഒരു യു ട്യൂബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുഴുനീളെ കഥാപാത്രം അഭിനയിക്കുന്നത് സൗദി വെള്ളക്കയിലാണ്.
This story is from the August 19, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 19, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ