വിരഹിയായ ശ്രീരാമൻ
Vanitha|July 06, 2024
ശ്രീരാമൻ സപ്തസാലങ്ങളെ ഒറ്റ അമ്പു കൊണ്ടു പിളർത്തി മരഞ്ചുഴി തീർത്ത ഇതിഹാസ ഭൂമിയാണിതെന്ന് വിശ്വാസം. ഇത്തിക്കരയാറിന്റെ കരയിൽ നിന്ന് വേറിട്ടൊരു രാമകഥ
വി.ആർ.ജ്യോതിഷ്
വിരഹിയായ ശ്രീരാമൻ

സപ്തസാലമേഴുമതൊരമ്പു കൊണ്ടു സത്വരം ക്ലിപ്തമായ് പിളർന്നു നീ മുകുന്ദരാമ പാഹിമാം

ഉഗ്രംകുന്നിനും ബാലിയംകുന്നിനും ഇടയിലൂടെ രാമ നാമം ജപിച്ചൊഴുകുന്ന ഇത്തിക്കരയാർ, മെല്ലെ വീശുന്ന കാറ്റിനുമുണ്ടു തുഞ്ചന്റെ ശീലുകളുടെ താളം. കാ ലമേറെ കടന്നിട്ടും തോരാത്ത വിരഹം പോലെ പെയ്യുകയാണു കാലവർഷം. കൊല്ലം പട്ടണത്തിൽ നിന്നു 25 കിലോമീറ്റർ തെക്കുകിഴക്ക്, ഇത്തിക്കരയാറിന്റെ കരയിൽ നിന്നാണ് ഈ രാമകഥ. രാമായണത്തിൽ പ്രതിപാദിക്കുന്ന പല കഥാസന്ദർഭങ്ങളുടെയും വിളനിലമാണു ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം.

ശ്രീരാമൻ സീതാന്വേഷണാർഥം സഞ്ചരിക്കുന്ന അവസരത്തിലാണ് വെളിനല്ലൂരിൽ എത്തിയത് എന്നാണു സകൽപം. ശ്രീരാമൻ സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടതും ബാലി സുഗ്രീവ യുദ്ധം നടന്നതും ഇവിടെയടുത്തുള്ള പോരേടത്താണ് എന്നു വിശ്വാസം. മാത്രമല്ല ജടായു ചിറകറ്റുവീണു എന്നു സങ്കൽപിക്കുന്ന ചടയമംഗലം, ഭരതക്കുറി എന്ന പകൽക്കുറി, ശ്രീരാമസ്വാമിയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കുന്ന മണ്ണൂർക്കാവ് തുടങ്ങി വെളിനല്ലൂരിനെ രാമായണവുമായി അടുപ്പിക്കുന്ന സ്ഥല നാമങ്ങളും അനവധി.

വെളിനല്ലൂരിൽ സുഗ്രീവൻ താമസിച്ചിരുന്ന ഇടം സുഗ്രീവൻകുന്ന് എന്നും ബാലി താമസിച്ചിരുന്ന ഇടം ബാലിയം കുന്ന് എന്നും അറിയപ്പെടുന്നു. സുഗ്രീവൻകുന്ന് ലോപിച്ച് ഇപ്പോൾ ഉഗ്രംകുന്ന് എന്നാണു രേഖകൾ. ഉഗ്രംകുന്നിലാണു ശ്രീരാമസ്വാമി ക്ഷേത്രം. അതിനോടു ചേർന്നു തന്നെ ഇണ്ടിളയപ്പൻ മൂർത്തിയുടെ തിരുനട ഇവിടെ വലം വച്ചു വരുമ്പോൾ അങ്ങു ദൂരെ കാണാം; ബാലിയം കുന്ന്.

ഇത്തിക്കര ആറിന്റെ തൊട്ടുകരയിലാണു ക്ഷേത്രം. ശ്രീകോവിലിന്റെ ദർശനമുഖം കിഴക്കാണ്. "തിരുമുമ്പിൽ നദി വലത്തോട്ടു ഒഴുകുന്നു' കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ ഇത് അപൂർവമാണ്. ശ്രീ കോവിലിൽ നിന്ന് ഏതാനും അടി മുന്നിലൂടെയാണു നദിയൊഴുകുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുന്നിലും നദി വലത്തോട്ട് ഒഴുകുന്നുണ്ടെങ്കിലും അൽപം മാറിയാണ് ഒഴുക്ക്.'' ക്ഷേത്രോപദേശകസമിതിയുടെ പ്രസിഡന്റ് പ്രകാശ് വി. നായർ പറഞ്ഞുതുടങ്ങി. പുരാണവും ചരിത്രവും ഐതിഹ്യവും കേട്ടുകേഴ്വിയുമെല്ലാം മധുരമേറ്റുന്ന വെളിനല്ലൂർ ശ്രീരാമസ്വാമിയുടെ അപദാനങ്ങൾ.

സപ്തസാലങ്ങളുടെ കഥ

This story is from the July 06, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 06, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 mins  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 mins  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 mins  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 mins  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 mins  |
August 31, 2024
പാലക് ചീര പുലാവാക്കാം
Vanitha

പാലക് ചീര പുലാവാക്കാം

ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...

time-read
1 min  |
August 31, 2024
നൃത്തമാണ് ജീവതാളം
Vanitha

നൃത്തമാണ് ജീവതാളം

എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു

time-read
2 mins  |
August 31, 2024
പ്രകാശം പരക്കട്ടെ
Vanitha

പ്രകാശം പരക്കട്ടെ

പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത

time-read
3 mins  |
August 31, 2024