
ചില യാദൃച്ഛിക സംഭവങ്ങളാണ് പലരുടെയും ജീവിതം വഴിതിരിച്ചു വിടുന്നത്.
മകനുവേണ്ടിയുള്ള അമ്മയുടെ വിട്ടു വീഴ്ചയില്ലാത്ത നിരന്തര പോരാട്ടം കാരണമാണു മലയാളിയായ ആർ.ഹരികുമാറിന് 2021 ൽ രാജ്യത്തിന്റെ നാവികസേനാ മേധാവി ആകാൻ കഴിഞ്ഞത്. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസ് വരെ ഹരികുമാർ പഠിച്ചത് തഞ്ചാവൂരിലായിരുന്നു. തിരുവനന്തപുരത്ത് ആറാംക്ലാസിൽ ചേർക്കാൻ ശ്രമിച്ചപ്പോൾ, തമിഴ്നാട്ടിലെ 11 വർഷ സ്കൂൾ സമ്പ്രദായത്തിൽ നിന്നു വരുന്നവരെ ഇവിടെ അഞ്ചാം ക്ലാസിലേ ചേർക്കൂ എന്നു പല സ്കൂളുകാരും പറഞ്ഞു. ഒരു വർഷം നഷ്ടപ്പെട്ടത് ഒഴിവാക്കാൻ ഒടുവിൽ സഹായിച്ചത് വഴുതക്കാട് കാർമൽ സ്കൂളിലെ മദർ സുപ്പീരിയർ ആണ്. സ്കൂൾ റജിസ്റ്ററിൽ പേരു ചേർക്കാതെ പ്രൈവറ്റ് സ്റ്റഡിയായി ആറാം ക്ലാസിൽ ചേർക്കാൻ കരുണ കാട്ടിയെന്ന് അമ്മ വിജയലക്ഷ്മി ഓർക്കുന്നു.
പ്രീഡിഗ്രി ഒന്നാം വർഷം പഠിച്ചുകൊണ്ടിരിക്കെയാണ് നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ എഴുതുന്നത്. സാധാരണ പ്രീഡിഗ്രി കഴിഞ്ഞവർക്കാണ് ആ പരീക്ഷ. ആ വർഷം അതിനും ഇളവുണ്ടായിരുന്നു. പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമനായി. പ്രവേശനത്തിന് പ്രീഡിഗ്രി ഒന്നാം വർഷം ജയിച്ചതായി സർട്ടിഫിക്കറ്റ് വേണമായിരുന്നു. അങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകാൻ കേരള സർവകലാശാ ല തയാറായില്ല. ഒടുവിൽ ആർട്സ് കോള പ്രിൻസിപ്പൽ ഒരു സർട്ടിഫിക്കറ്റ് നൽകി.
Bu hikaye Manorama Weekly dergisinin June 03,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin June 03,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ

മുട്ടക്കോഴികളും വേനൽക്കാലവും
പെറ്റ്സ് കോർണർ

ആദ്യ കാഴ്ചയുടെ അനുഭൂതി
ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

വേണോ ഒരു പതിമൂന്ന്?
തോമസ് ജേക്കബ്

ജീവിതത്തിലെ സിനിമ പാരഡീസോ
വഴിവിളക്കുകൾ