ഏതെങ്കിലും വിധത്തിൽ വായനയെയോ എഴുത്തിനെയോ പ്രചോദിപ്പിക്കുന്ന കുടും ബപശ്ചാത്തലം എനിക്കുണ്ടായിരുന്നില്ല . പാഠപുസ്തകങ്ങൾ വഴി പരിചയപ്പെട്ട കഥ കളിലൂടെയും കവിതകളിലൂടെയും പതിയെ പതിയെ ഉരുവപ്പെട്ടു വന്നിട്ടുള്ളതാണ് എന്റെ സാഹിത്യസ്നേഹം. ഹൈസ്കൂൾ പഠനകാലത്ത് സിലബസിന്റെ ഭാഗമായിരുന്ന "ടെയിൽസ് ഫ്രം ടഗോർ'എന്ന ഉപപാഠപുസ്തകത്തിലെ ടഗോർ കഥകളാണ് ആ സ്നേഹത്തെ എനിക്കു തന്നെ തിരിച്ചറിയാൻ കഴിയും വിധം ജ്വലിപ്പിച്ചതെന്നും ഓർക്കുന്നു. അനത്തെ ഗ്രാമീണവായനശാലയിലെ പതിവു സന്ദർശകരിൽ ഒരാളാകുന്നതും ആ കാലത്താണ്. സാഹിത്യത്തിന്റെ വിശാല ചക്രവാ ളത്തിലേക്കു പറന്നു ചെന്ന അനുഭവമായിരുന്നു ആദ്യനാളുകളിൽ എനിക്ക് ആ വായന ശാല നൽകിപ്പോന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകൾ അതതു നാളുകളിൽ തന്നെ വായിച്ചുപോന്നത് അഭിരുചി രൂപീകരണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്.
Bu hikaye Manorama Weekly dergisinin October 05, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin October 05, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ഉള്ളി റോസ്റ്റ്
കുട്ടികളും വ്യക്തിത്വവികാസവും
വീട്ടിലെ എല്ലാ അംഗങ്ങളും ദിവസവും ഒന്നിച്ചിരുന്നു സംസാരിക്കാൻ തയാറാകണം
സ്ഥലപുരാണം
കഥക്കൂട്ട്
സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
വഴിവിളക്കുകൾ
കൃഷിയും കറിയും
പാവൽ
കൊതിയൂറും വിഭവങ്ങൾ
ഇളനീർ പായസം
സ്വയം ഇട്ട പേര്
കഥക്കൂട്ട്
വിജ്ഞാനദായിനിയും മിൻഉലകവും
വഴിവിളക്കുകൾ
പേർഷ്വൻ പൂച്ചകളുടെ പരിചരണം
പെറ്റ്സ് കോർണർ