
മനപ്പൂർവ്വമായിരിക്കില്ല, മലയാള സിനിമയിൽ അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ചില അഭിനേതാക്കളിൽ മാത്രമായി വന്നുഭവിക്കുന്ന ഒരു കാര്യം.
തിരക്കഥാകൃത്തായി മലയാള സിനിമാരംഗത്ത് വന്നു, പിന്നെ, നായകനടനായി കുറെ സിനിമകളിൽ അഭിനയിച്ചതിനുശേഷം സംവിധായകനുമായി. തിരക്കഥാരചനയും സംവിധാ നവും ഒക്കെ തനിച്ചായിരുന്നില്ല. കൂട്ടിന് ഒരാളുണ്ട്. ബിബിൻ ജോർജ്ജ്.
ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും. വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെ.
പാലായിൽ രാമപുരത്ത് ഹരിദാസ് സംവിധാനം ചെയ്യുന്ന താൻ ആരാ...?' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവിനെ കാണുന്നത്.
ഇതും ഒരു കള്ളൻ വേഷം തന്നെ.
പേര് നന്ദൻ.
കള്ളനും ഭഗവതിയും കഴിഞ്ഞ് അഭിനയിക്കുന്ന സിനിമയിലും കള്ളനോ എന്ന മറു ചോദ്യം കേട്ടപ്പോൾ വിഷ്ണു പറഞ്ഞു.
"ഞാൻ കള്ളനായി അഭിനയിക്കുന്ന കുറെ സിനിമകളുണ്ട്. എങ്കിലും കള്ളൻ വേഷങ്ങളോട് മടുപ്പൊന്നും തോന്നിയിട്ടില്ല.
ആണോ എങ്കിൽ ആ കള്ളൻവേഷം സിനിമകളുടെ പേരുകളൊന്ന് പറയാമോ?
വിഷ്ണു: കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ “എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. എന്റെ ആദ്യത്തെ സിനിമ. അതിൽ മ്യൂസിയത്തിൽ നിന്നും മാർത്താണ്ഡ വർമ്മയുടെ മൊന്ത മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരു കള്ളനാണ്. ബാച്ചിലർ പാർട്ടി എന്ന സിനിമയിൽ കള്ളനായി അഭിനയിച്ചു. പിന്നെ ചെയ്ത "കമ്മത്ത് ആന്റ് കമ്മത്ത്' എന്ന സിനിമയിലും കള്ളനായി അഭിനയിച്ചു. പൊട്ടാസ് ബോംബ് എന്നുപറയുന്ന സിനിമ യിലും കള്ളനായിരുന്നു. ശിക്കാരി ശംഭു എന്ന സിനിമയിലും കള്ളനാണ്.
Bu hikaye Nana Film dergisinin May 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin May 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.

പ്രളയശേഷം ഒരു ജലകന്യക
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്