അവൾ അപ്പടി ഒൻടും അഴകില്ലേ...
അവള്ക്കാരും ഇണയില്ലേ...
അവൾ അപ്പടി ഒൻടും കളറില്ലേ...
ആനാൽ അത് ഒരു കുറയില്ലേ..
2010 ൽ പുറത്തിറങ്ങിയ തമിഴ്ചിത്രം അങ്ങാടിത്തെരുവിലെ ഈ ഗാനം സൂപ്പർഹിറ്റായിരുന്നു. പ്രസ്തുത ഗാനം കേട്ട് തമിഴ് രസികർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഒറ്റച്ചോദ്യം മാത്രം. ആരാണ് ഈ വിനീത് ശ്രീനിവാസൻ? തമിഴ് ഗായകൻ ശ്രീനിവാസിന്റെ ആരേലും ആണോ എന്ന് ചോദിച്ചവരും നിരവധി. അദ്ദേഹത്തിന്റെ മകനാണ് വിനീത് എന്നുപോലും "കിസ്കിസ് കരക്കമ്പികൾ അക്കാലത്ത് അടിച്ചിറക്കപ്പെട്ടിരുന്നു. അത്രയേറെ ഹൃദയഹാരിയായ ഗാനമായിരുന്നു അത്. തമിഴകം അന്നേവരെ കേട്ടിട്ടില്ലാത്ത പേരായിരുന്നു വിനീത് ശ്രീനിവാസൻ എന്നത്. വിനീതിന്റെ തമിഴ് അരങ്ങേറ്റ ഗാനമായിരുന്നു അത് എന്നതും എടുത്ത് പറയേണ്ട സംഗതിയാണ്. (അന്ന് വിനീത് ശ്രീനിവാസൻ ഇന്നത്തെ നിലയിൽ എത്തിയിട്ടില്ല). പിന്നീട് നിരവധി അവസരങ്ങൾ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും വിനീതിന് ലഭിച്ചുവെങ്കിലും അദ്ദേഹം കൂടുതൽ ഫോക്കസ് ചെയ്തത് മലയാളത്തിലായിരുന്നെന്ന് മാത്രം.
ഏതാണ്ട് ഇതേ അവസ്ഥയിലാണ് തമിഴകം വീണ്ടും ചിദംബരം എസ്.പൊതുവാൾ ആരാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ഞുമ്മൽ ബോയ്സ് എന്ന സൗബിൻ ഷാഹിർ ചിത്രം (രചന, സംവിധാനം ചിദംബരം എസ്.പൊതുവാൾ) ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചിദംബരം എന്ന തമിഴ് പേരിന്റെ ഉടമയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത് സ്വാഭാവികം. ചിദംബരത്തിന് മാത്രമല്ല മലയാളി എഴുത്തുകാർക്ക് പൊതുവേ ഇപ്പോൾ നല്ലകാലമാണ് തമിഴ്നാട്ടിൽ.
Bu hikaye Nana Film dergisinin June 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin June 1-15, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.