
നാടകത്തിന്റെ നടവഴികളിലൂടെ നടന്നെത്തിയ നടനാണ് വിജയരാഘവൻ. നാടകാചാര്യനായ അച്ഛൻ എൻ.എൻ. പിള്ളയുടെ നാടക സർവകലാശാല തന്നെയായിരുന്നു കളരി. പിന്നീട് സിനിമയിലെത്തി അമ്പതാണ്ടിനുശേഷവും കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ള പോലുള്ള കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നാട്, വീട്, കുടുംബം, സിനിമ എന്നിവയെക്കുറിച്ച് ‘മാധ്യമം കുടുംബവുമായി സംസാരിക്കുന്നു.
"അച്ഛനായിരുന്നു അവസാന വാക്ക്
അച്ഛനുമായി സൗഹൃദത്തിലായിരുന്നെങ്കിലും തോളിൽ കൈയിട്ടു നടക്കുന്നതു പോലുള്ള ഫ്രണ്ട്ഷിപ് ആയിരുന്നില്ല. അച്ഛന് ബഹുമാനം നൽകിക്കൊണ്ടുള്ള സൗഹൃദം. അച്ഛൻ പറയുന്നതിനപ്പുറം ഞാൻ നടന്നിരുന്നില്ല. എന്തു കാര്യങ്ങളും ചോദിച്ചിട്ടേ ചെയ്തിരുന്നുള്ളൂ. അച്ഛൻ നോ എന്ന് പറയുന്ന കാര്യം ചെയ്യാറുമില്ല.
ഒരു ഉദാഹരണമുണ്ട്, ഞങ്ങളുടെ വീടിന് അടുത്ത് ഒരു സ്ഥലം വിൽപനക്കുവെച്ചു. ആ സ്ഥലത്തോട് മാനസിക അടുപ്പമുള്ളതിനാൽ ഞാനത് വാങ്ങാൻ തീരുമാനിച്ചു. എന്നാൽ, അച്ഛനാണെങ്കിൽ അങ്ങനെ സ്ഥലം വാങ്ങുന്നതിനോടൊന്നും താൽപര്യമില്ല.
ഞാൻ അച്ഛന്റെ അടുത്തു ചെന്ന് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. നോ എന്ന് പറഞ്ഞാൽ ഞാൻ ചെയ്യില്ലെന്നും പക്ഷേ അച്ഛൻ നോ പറയരുതെന്നും പറഞ്ഞു. അങ്ങനെ പറയാൻ പറ്റില്ലെന്ന് അച്ഛനും. പറഞ്ഞ കാര്യം അവർത്തിച്ചപ്പോൾ നി ആലോചിച്ചിട്ടാണോ, എന്നാൽ ശരി എന്ന് അച്ഛൻ ഒടുവിൽ ഞാൻ കാര്യം പറഞ്ഞു.
അങ്ങനെ അച്ഛനോട് ചോദിക്കാതെ ഒരുകാര്യം ചെയ്യാൻ എനിക്ക് മടിയായിരുന്നു. അച്ഛനോട് അത്തരത്തിലുള്ള ബന്ധമായിരുന്നു ഞങ്ങൾ മക്കൾക്ക്. എന്റെ മക്കൾ എന്നോടും അങ്ങനെതന്നെയാണ്. ചോദിച്ചിട്ടേ ചെയ്യാറുള്ളൂ.
ഇഷ്ടം നാടും വീടും
Bu hikaye Kudumbam dergisinin November-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin November-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...