“പുരോഹിതനെയും, ഭിഷഗ്വരനെയും, അഭി ഭാഷയും, കവിയെയും, ശാസ്ത്രജ്ഞരെയുമെല്ലാം മുതലാളിത്തം നിഷ്ക്കരുണം സ്വന്തം കൂലിവേലക്കാരാക്കി മാറ്റിയിരിക്കുന്നു. കുടും ബങ്ങളുടെ എല്ലാ വൈകാരികമൂല്യങ്ങളുടെയും മൂടുപടം പിച്ചിച്ചീന്തി കുടുംബ ബന്ധങ്ങളെ പോലും അത് (മുതലാളിത്തം) വെറും പണത്തിന്റെ ബന്ധമാക്കി അധ:പ്പതിപ്പിക്കും.
176 വർഷം മുൻപ് മാർക്സും എംഗൽസും ചേർന്ന് തയ്യാറാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെ സ്റ്റോയിലെ കാവ്യ ഭംഗിയിൽ തിളങ്ങുന്ന ലിഖിതങ്ങളിലെ ഒരു ചെറിയ ഉദ്ധരണിയാണ് ഇത്.
മാനിഫെസ്റ്റോയുടെ നൂറ്റി അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ (1998, ഞാൻ DYFI അഖിലേന്ത്യാ പ്രസിഡണ്ട് ആയി ഡൽഹിയിൽ പ്രവർ ത്തിക്കുന്ന കാലം) ഡൽഹിയിലെ ഒരു സെമിനാറിൽ സംസാരിക്കുമ്പോൾ സഖാവ് സീതാറാം ഈ ഉദ്ധരണി രണ്ടു തവണ ആവർത്തിച്ചു. എന്നിട്ട് ശ്രോതാക്കളോട് സൗമ്യനായി ഉറക്കെ ചോദിച്ചു, "ഇനി പറയൂ... ഈ മാനിഫെസ്റ്റോ കാലഹരണപ്പെടുന്നുണ്ടോ? ആളുകൾ കൂട്ടത്തോടെ മറുപടി നൽകി. ലോങ്ങ് ലിവ്, ലോങ്ങ് ലിവ് ലോങ്ങ് ലിവ്, മാർക്സിസം'.
വീണ്ടും 25 വർഷങ്ങൾക്ക് ശേഷം കമ്മ്യൂ ണിസ്റ്റ് മാനിഫെസ്റ്റോയുടെ നൂറ്റി എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ മാനിഫെസ്റ്റോയിലെ മറ്റൊരു ഭാഗം ഒരു ലേഖ നത്തിൽ അദ്ദേഹം ഉദ്ധരിച്ചു: “അതിന്റെയെല്ലാം അനിവാര്യ ഫലമായി മുതലാളിത്തം രാഷ്ട്രീയ അധികാരത്തിലും, കേന്ദ്രീകരണം വരുത്തി. വ്യത്യസ്ത താൽപര്യങ്ങളും, നിയമങ്ങളും, ഭരണക്രമങ്ങളും, നികുതി സമ്പ്രദായങ്ങളുമുള്ള, സ്വത്രന്തവും അഥവാ അയഞ്ഞ പരസ്പര ബന്ധങ്ങളും മാത്രമുള്ളവയോ ആയ സംസ്ഥാനങ്ങളെ തട്ടിയുടച്ചു ഒരൊറ്റ ഭരണകൂടവും, ഒരൊറ്റ നിയമസംഹിതയും, ഒരൊറ്റ ദേശീയതാ സംസ്കാര - വർഗ്ഗ താൽപ്പര്യവും, ഒരൊറ്റ ചുങ്ക വ്യവസ്ഥയുമുള്ള രാഷ്ട്രമാക്കിത്തീർത്തു. തുടന്ന് അദ്ദേഹം വായനക്കാരോട് ചോദിച്ചു ഇനി പറയൂ... ഈ മാനിഫെസ്റ്റോ ഇന്നത്തെ ഇന്ത്യൻ അവസ്ഥകൾക്ക് ചേരാത്തതാണോ?”
Bu hikaye Kalakaumudi dergisinin September 22, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin September 22, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തോമസ് വിട്ടോടാ...
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഡൽഹി പെൺകുട്ടി മരിച്ചുപോയത് എത്ര ഭാഗ്യം
വിഗ്രഹവുമായി പിണറായി എത്രനാൾ മോദിയെ മുഖം കാണിക്കേണ്ടിവരും?
പിണറായി എന്ന സൂര്യൻ കെട്ട് സൂര്യനാണെന്ന് അൻവർ പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ അതിനെ ശക്തമായി എതിർക്കാൻ സിപിഎമ്മിലും എൽഡിഎഫിലും ഒരു നേതാവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
തിരുപ്പതി ലഡു പൊട്ടുമ്പോൾ
ദേവി പത്മാവതിയുമായുള്ള തന്റെ കല്യാണത്തിന് ലക്ഷ്മി ദേവിയുടെ കാര്യസ്ഥനായ കുബേരനിൽ നിന്ന് വാങ്ങിയ കടം വീട്ടാനായി ഭഗവാനെ സഹായിക്കാനാണ് ഭക്തർ ഇവിടെ ധനം അർപ്പിക്കുന്നത്.
താരേ സമീൻ പർ...
സിനിമ കണ്ട് ഞാൻ കരഞ്ഞു മകനോടുള്ള സമീപനം എന്തു ക്രൂരമായന്നോർത്ത് പൊട്ടിപ്പൊട്ടിക്കരഞ്ഞു. ആ വിങ്ങിപ്പൊട്ടൽ ഒരു പ്രധാന തീരുമാനത്തിനു കാരണമായി. ഇത്തരം കുട്ടികൾക്കായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും ട്രസ്റ്റിന്റെ കീഴിൽ ട്രാവൻകൂർ നാഷണൽ സ്കൂൾ തുടങ്ങാനും.
ഡിസ്ലെക്സിയയോ? കൈപിടിച്ചുയർത്താൻ ഞങ്ങളുണ്ട്
അസഹിഷ്ണുതയും അക്ഷമയയും സ്വാർത്ഥതാൽപര്യങ്ങളും ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈക്കാലത്ത് സ്വന്തം താല്പര്യങ്ങൾക്ക് ഉപരി മറ്റുള്ളവരുടെ ഉന്നമനത്തിനായി നിലകൊള്ളുക എന്നത് പ്രശംസനീയം തന്നെയാണ്
പുറത്തേക്ക് തുറന്നിട്ട വാതിൽ
സീതാറാം യെച്ചൂരി (1952-2024)
യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?
സീതാറാം യെച്ചൂരി (1952-2024)
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
ഡൽഹി ഡയറി
ട്രംപിനെ ആര് പിടിച്ച് കെട്ടും?
യു.എസ്. ഇലക്ഷൻ
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
ഡോ. എം.എസ്. വല്യത്താൻ (1934-2024)