ദില്ലി: ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിങും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിർണ്ണയാക കൂടിക്കാഴ്ച്ച നടന്നു. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടന്നത്. നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് പറഞ്ഞ ചൈനീസ് പ്രസി ഡൻറ് ഷി ജിൻപിങ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്ന് വ്യക്തമാക്കി. ഏഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കാൻ ഉതകുംവിധമുള്ള കൂടിക്കാഴ്ച്ചയാണ് ഇതിനെ ലോകമാധ്യമങ്ങൾ അടക്കം വിശേഷിപ്പിക്കുന്നത്.
Bu hikaye Kalakaumudi dergisinin October 24, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin October 24, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
എക്സിനെ മുൾമുനയിൽ നിർത്തി കേന്ദ്രം
ഒരാഴ്ച്ചയായി ഫ്ളൈറ്റുകൾക്ക് ബോംബ് ഭീഷണി
ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് തുടക്കം, ഗില്ല് തിരികെയെത്തുന്നു
ഗിൽ ഇലവനിൽ തിരിച്ചെത്തുമെന്നുറപ്പ്
വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമെന്ന് പ്രിയങ്ക
പത്രിക സമർപ്പണം ഉജ്ജ്വല പ്രകടനമാക്കി
മോദി -ഷി ജിൻപിങ് കുടിക്കാഴ്ച വൻ വിജയം ചരിത്രമെഴുതി - സഹകരണം ശക്തമാക്കാൻ ധാരണ
തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കാൻ ഇന്ത്യയും ചൈനയും
ബ്രിക്സ് ഉച്ചകോടിക്കായി മോദി കസാനിൽ
ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയേക്കും
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി പന്നു
നവംബർ 19 വരെ യാത്ര പാടില്ല
ഭായി. ഭായി
അതിർത്തി തർക്കത്തിൽ ഇന്ത്യ - ചൈന ധാരണ നിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കും
ആദ്യ ടെസ്റ്റിൽ കിവീസിന് എട്ട് വിക്കറ്റ് വിജയം
36 വർഷങ്ങൾക്ക് ശേഷം നേടിയെടുത്ത ജയം
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം 90 മരണം
അഭയാർത്ഥി ക്വാമ്പുകളും ആക്രമിച്ചു
ആഘോഷങ്ങളില്ലാതെ വിഎസിന്റെ 101-ാം പിറന്നാൾ
ഗോവ ഗവർണർ പി. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ വി.എസിന്റെ വസതിയിലെത്തി ആശംസ നേർന്നു.