അടുക്കളയിൽ വീട്ടമ്മമാരുടെ അടുത്ത കൂട്ടുകാരികളാണ് പാത്രങ്ങൾ, പാത്രങ്ങൾ പലതരമുണ്ട്. മൺപാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, അലൂമിനിയം, ഹിന്റാലിസം പാത്രങ്ങൾ, കളിമൺപാത്രങ്ങൾ...ഇങ്ങനെ പലതുണ്ട്.
ഓരോ ആകൃതിയിലുള്ള, ഓരോ ഉപയോഗമുള്ള, അല്ലെങ്കിൽ ഭംഗിയുള്ള പാത്രങ്ങളോടെല്ലാം വീട്ടമ്മമാർക്ക് ഓരോ തരത്തിൽ ഇഷ്ടങ്ങളുണ്ടാകും. എപ്പോഴും ഉപയോഗിക്കുന്നത്, വല്ലപ്പോഴും ഉപയോഗിക്കുന്നത് എന്നിങ്ങനെ വേർതിരിച്ചു വച്ചിരിക്കുന്ന പാത്രങ്ങളും അടുക്കളയിലുണ്ടാകും.
ഓരോ പാത്രങ്ങൾക്കും കൃത്യമായ സ്ഥാനങ്ങളുണ്ടാകും. ചിലത് ഷെൽഫിൽ സൂക്ഷിച്ചിരിക്കും, അടുക്കളയിലെ വർക്ക് ബെഞ്ചിലാകാം ചിലതിന് സ്ഥാനം. സ്റ്റോർ റൂമിലും പുറത്തെ വരാന്തയിലും ഒക്കെ ചിലത് സ്ഥാനം പിടിക്കും. ഏതുതരം പാത്രമായാലും എല്ലാത്തിന്റെയും ചുമതല വീട്ടമ്മമാർക്ക് തന്നെയായിരിക്കും.
പാചകമില്ലാതെ ഭക്ഷണമില്ലാതെ ഓരോ ദിനങ്ങളും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇവിടെ ഒരു വീട്ടമ്മയായ ശ്രീമതി ഷെറിൻ ഹസ്സൻ അടുക്കളയിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെക്കുറിച്ച് പ്രതിപാദിക്കുന്നു.
കാസ്റ്റ് അയൺ പാത്രങ്ങളാണ് ഈ വീട്ടമ്മയുടെ അടുത്ത കൂട്ടുകാരി. എറണാകുളത്ത് കാക്കനാടുള്ള എന്റെ ഫ്ളാറ്റിൽ കാസ്റ്റ് അയൺ പാത്രങ്ങളുടെ ഒരു കൊച്ച് ഷോറും സെറ്റ് ചെയ്തിരിക്കുന്നു. കാസ്റ്റ് അയൺ പാത്രങ്ങളുടെ ഉൽപ്പാദകരിൽ നിന്നും വെറൈറ്റിയായിട്ടുള്ള പാത്രങ്ങൾ ബൾക്കായി കൊണ്ടുവന്ന് റീ സെല്ലിംഗ് നടത്തുന്ന മഹിളയാണിത്. കഴിഞ്ഞ രണ്ടുവർഷക്കാലമായി ഈ രീതിയിൽ കാസ്റ്റ് അയൺ പാത്രങ്ങളുടെ വിൽപ്പനയും കാഴ്ചയും ഇവിടെ നടക്കുന്നുണ്ട്. ഷെറിനോട് ചോദിച്ചു.
ഈ രംഗത്തേയ്ക്ക് വരാനുണ്ടായ സാഹചര്യവും പ്രേരണയും എങ്ങനെയായിരുന്നു?
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.