മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha|May 25, 2024
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
ചൈത്രാ ലക്ഷ്മി
മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഒരിക്കലും മറക്കാനാവില്ല ആ നിമിഷം. മൂന്നുവയസ്സുള്ള മകന്റെ മരണം ഡോക്ടർമാരായ ആ മാതാപിതാക്കൾക്കു താങ്ങാനായില്ല. വ്യത്യസ്ത സംസ്കാരമുള്ള രാജ്യത്തിൽ നിന്നെത്തിയ കുട്ടിയുടെ മരണം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആശുപത്രി ജീവനക്കാർ കുഴങ്ങി.

കുഞ്ഞിനെ നഷ്ടപ്പെട്ട ഇന്ത്യക്കാരി കൂടിയായ സഹപ്രവർത്തകയെയും പങ്കാളിയെയും ആശ്വസിപ്പിക്കേണ്ട ചുമതല ഹോസ്പിറ്റലിലെ ചാപ്ലിനായി എന്നെത്തേടിയെത്തി. നോവ് പുറത്തു കാണിക്കാതെ ഞാനവർക്കൊപ്പം നിന്നു. ഉള്ളുലച്ച ആ സംഭവത്തിനു ശേഷമാണ് ആത്മീയതയും സാമൂഹിക സേവനവും കൂടുതൽ ഗൗരവമായെടുത്തത്.

ഓസ്ട്രേലിയൻ സേനയിലെ പട്ടാളക്കാർക്കു മാനസികവും ആത്മീയവുമായ കരുത്തേകാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ക്യാപ്റ്റൻ ഡോ. സ്മൃതി എം. കൃഷ്ണ അപൂർവ നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ചു മനസ്സ് തുറക്കുന്നു.

ശാസ്ത്രവും ആത്മീയതയും

തിരുവനന്തപുരം സ്വദേശിയും സംസ്ഥാന ഫോറൻസിക് സയൻസ് ലാബ് മുൻഡയറക്ടർ ഡോ. മുരളീകൃഷ്ണ, ശാന്താ ദേവി എന്നിവരുടെ മകളുമാണു ബയോമെഡിക്കൽ സയന്റിസ്റ്റായ ഡോ. സ്മൃതി എം. കൃഷ്ണ. “അച്ഛൻ ഡോ. മുരളി കൃഷ്ണൻ ശാസ്ത്രത്തിൽ മാത്രമല്ല, മരണാനന്തര ജീവിതത്തിലും ഗവേഷണം നടത്തിയിരുന്നു. ആ സ്വാധീനം കൊണ്ടാകണം ശാസ്ത്രഗവേഷണത്തിനൊപ്പം ആത്മീയതയും എന്നെ മോഹിപ്പിച്ചു. അച്ഛൻ ഓർമയായതിനു ശേഷവും ആത്മീയത എനിക്കു താങ്ങാകുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നു സുവോളജിയിൽ എംഫിലും തിരുവനന്തപുരം ആർസിസിയിൽ നിന്നു കാൻസർ ബയോളജിയിൽ പിഎച്ച്ഡിയും നേടി. ഏഴു വർഷം ദുബായിലുണ്ടായിരുന്നു. അവിടെ നിന്നാണ് 2009 ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്കു പോയത്.

Bu hikaye Vanitha dergisinin May 25, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin May 25, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
Vanitha

ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ

ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.

time-read
1 min  |
June 22, 2024
അമ്മ തന്ന ചിരിയും കണ്ണീരും
Vanitha

അമ്മ തന്ന ചിരിയും കണ്ണീരും

കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ

time-read
4 dak  |
June 22, 2024
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
Vanitha

ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്

വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും

time-read
5 dak  |
June 22, 2024
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
Vanitha

കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി

time-read
1 min  |
June 22, 2024
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
Vanitha

ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ

ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി

time-read
1 min  |
June 22, 2024
ഒരു മോഹം ബാക്കിയുണ്ട്
Vanitha

ഒരു മോഹം ബാക്കിയുണ്ട്

രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്

time-read
3 dak  |
June 22, 2024
എന്തിനും വേണ്ടേ പ്ലാൻ ബി
Vanitha

എന്തിനും വേണ്ടേ പ്ലാൻ ബി

ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും

time-read
1 min  |
June 22, 2024
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
Vanitha

അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം

ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം

time-read
1 min  |
June 22, 2024
പൂജ ഇനി ദേജു
Vanitha

പൂജ ഇനി ദേജു

മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി 'ആവേശ'ത്തിലെ സ്വിറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്

time-read
1 min  |
June 22, 2024
നറുമണമുള്ള വീട്
Vanitha

നറുമണമുള്ള വീട്

വീടിനുള്ളിൽ ഉണർവും ഊർജവും പകരുന്ന നറുമണം നിറയാൻ എന്തെല്ലാം ചെയ്യണമെന്നറിയാമോ?

time-read
1 min  |
June 22, 2024