തൃശ്ശൂർകാർക്ക് എന്നും ബിസിനസിനോട് അല്പം കമ്പം കൂടുതൽ തന്നെയാണ്. ചെറുപ്പം മുതലുള്ള ഈ മോഹം ജീവിതകാലം മുഴുവൻ തുടരും. ഒന്നല്ല, ഒന്നിലേറെ ബിസിനസ് നടത്തി വിജയം കൊയ്തവർ ഏറെയാണ്. "ഫിനിഷ്' എന്ന പേരിൽ തികച്ചും വേറിട്ട ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് തൃശ്ശൂർകാരനായ നിസാർ എന്ന യുവാവ്. മലേഷ്യൻ ഉൽപ്പന്നങ്ങളെ വടക്കുംനാഥന്റെ മണ്ണിലെത്തിച്ച് അവിടെ നിന്നും ഇന്ത്യയൊട്ടാകെ വരുന്ന സംരംഭകനാണ് ബിസിനസ് നടത്തി നിസാർ. "ഫിനിഷ് അദ്ദേഹം എത്തി ഉത്പന്നങ്ങൾ മാത്രമല്ല; പലരുടെയും സ്വപ്നസുന്ദരഭവനം എന്ന ആഗ്രഹത്തിലേക്ക് വ്യത്യസ്തമായ നിറക്കൂട്ടുകൾ കൂടിയാണ്. എന്ന സംരംഭത്തിലൂടെക്കുന്നത് ഗുണമേന്മയുള്ള 1996 കാലഘട്ടം. നിസാറിന്റെ ഉപ്പയുടെ അനിയനായ അബ്ദുൾ അസീസിന്റെ മനസ്സിൽ ബിസിനസ് എന്ന മോഹമുദിച്ച സമയം. ഇക്കാലത്ത് നാട്ടിൽ അത് പ്രശസ്തിയില്ലാതിരുന്ന വോൾടൈൽസിന്റെയും റൂഫ് ടൈൽസിന്റെയും ബിസിനസിന് അദ്ദേഹം തുടക്കമിട്ടു. മോശമല്ലാത്ത രീതിയിൽ ബിസിനസ് മുന്നോട്ട് നീങ്ങി. പതിയെപ്പതിയെ നിസാറും അദ്ദേഹത്തിനൊപ്പം ബിസിനസ്സിൽ കൂടി. എന്നാൽ, ഉത്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ഉത്പാദനം കുറഞ്ഞുവന്നതോടെ ബിസിനസിനെ അത് കാര്യമായി ബാധിച്ചു. ഉത്പാദനം കുറഞ്ഞതോടെ അവർ പതുക്കെ ഈ ബിസിനസ്സിൽ നിന്നും പിന്മാറി. എന്നിരുന്നാലും, ജീവിതത്തിൽ ഒരടിപോലും പിന്നോട്ട് വെക്കാൻ നിസാർ ഒരുക്കമായിരുന്നില്ല. അത്രയും മികച്ച അനുഭവങ്ങളാണ് ആദ്യസംരംഭത്തിൽ നിന്നും നിസാറിന് ലഭിച്ചത്. ഇത് മറ്റൊരു സംരംഭം തുടങ്ങുന്നതിലേക്ക് തന്നെ നയിച്ചു. 2016 മുതൽ ആരംഭിച്ച നീണ്ട പഠനങ്ങൾക്ക് ശേഷമാണ് ഒടുവിൽ ടെക്സ്ചർ ഡിസൈനുകൾക്കാവശ്യമായ ഉത്പന്നങ്ങൾ വിൽക്കുന്ന മലേഷ്യൻ കമ്പനിയെക്കുറിച്ച് അറിയുന്നത്. അങ്ങനെ 2018ൽ നിസാർ ഫിനിഷ് എന്ന തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു.
ഫിനിഷിലേക്കുള്ള സ്റ്റാർട്ട്
هذه القصة مأخوذة من طبعة September - October 2023 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September - October 2023 من ENTE SAMRAMBHAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.