എവറസ്റ്റ് ബേസ് ക്യാമ്പ് യാത്ര 2018 ഒക്ടോബറിൽ പൂർത്തീകരിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ തീരുമാനമായിരുന്നു അന്റാർട്ടിക്ക ട്രിപ്. ഓരോ യാത്ര അവസാനിക്കുമ്പോഴേക്കും അടുത്തലക്ഷ്യം കണ്ടെത്തും വരെ മനസ്സ് പ്രക്ഷുബ്ധമായിരിക്കും എന്ന ചൊല്ല് എനിക്കും ബാധകമാണ്. ഭൂഗോളത്തിന്റെ ദക്ഷിണഭാഗത്തുള്ള അഞ്ചാമത്തെ വലിയതും ഏറ്റവും വലിയ വരണ്ട ഭൂഖണ്ഡവുമാണ് (dry continent) അന്റാർട്ടിക്ക.
പോകാൻ നാലുണ്ട് വഴികൾ
അന്റാർട്ടിക്കയിലേക്ക് പ്രധാനമായും നാല് വഴികളാണ് യാത്രികർ തിരഞ്ഞെടുക്കുക. അർജന്റീനയിലെ ഉഷ്മായ (Ushuaia) വരെ വിമാനത്തിലെത്തി, അവിടെനിന്ന് കപ്പൽ മാർഗം ഏകദേശം 1000 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താം. രണ്ടാമത്തെ വഴി ചിലിയിൽ നിന്ന് കപ്പൽ മാർഗമാണ്. ആസ്ട്രേലിയയിലെ ഹോബാർട്ടിൽ നിന്ന് കപ്പലിൽ ഏഴുദിവസംകൊണ്ടും എത്താം. എന്നാൽ, നീണ്ടയാത്രയും കടൽക്ഷോഭവും മൂലം സാധാരണയായി ആദ്യത്തെ രണ്ടു മാർഗങ്ങളാണ് പ്രധാനമായും യാത്രികർ തിരഞ്ഞെടുക്കുന്നത്.
യാത്രക്ക് പലനിറത്തിലുള്ള ആഡംബരക്കപ്പലുകളും സേവനങ്ങളും ലഭ്യമാണ്. മൂന്നുപേർക്ക്, രണ്ടുപേർക്ക് എന്നിങ്ങനെ താമസിക്കാവുന്ന മുറിയും ഒറ്റമുറി ആവശ്യമുള്ളവർക്ക് അതും. ചിമ്മു അഡ്വഞ്ചേഴ്സിന്റെ സീ സ്പിരിറ്റ് എന്ന കപ്പലിലായിരുന്നു എന്റെ യാത്ര.
മഞ്ഞുപാളികളാൽ മൂടിയ കടൽ
നവംബർ മുതൽ മാർച്ച് വരെയാണ് അന്റാർട്ടിക്ക സന്ദർശിക്കുന്നതിന് ഏറ്റവും അനു കൂലസമയം. ഇക്കാലത്ത് മാത്രമാണ് യാത്രികർക്ക് പ്രവേശനം. സീസണിന്റെ തുടക്കത്തിൽ പോയാൽ കടൽ മുഴുവൻ മഞ്ഞുപാളികളാൽ മൂടിയിരിക്കും. മഞ്ഞുപാളികളെ പൊട്ടിച്ച് മുന്നേറാനുള്ള പ്രത്യേക യന്ത്രം കപ്പലിലുണ്ട്. പെൻഗ്വിന്റെയും മറ്റ് കടൽജീവികളുടെയും പ്രജനന സമയം കൂടിയാണിത്.
കൂട്കൂട്ടാൻ കല്ലുകൾ പെറുക്കിക്കൂട്ടുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടയിട്ട് അടയിരിക്കുന്ന പക്ഷികളും വിരിഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഈ യാത്രയുടെ സ്ഥിരം കാഴ്ചകളാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഇവയുടെ മറ്റൊരു ജീവിതഘട്ടമാണ്. അപ്പോഴുള്ള കാഴ്ചകളും അനുഭവങ്ങളും വ്യത്യസ്തമാണ്.
പകൽ തണുപ്പ് -15 ഡിഗ്രി സെൽഷ്യസ്
هذه القصة مأخوذة من طبعة April 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു