സ്വപ്നത്തിൽ പോലുമില്ലാതിരുന്ന സിനിമ അഭിനയമാണ് ഇന്ന് രമ്യ സുരേഷിന്റെ മനസ്സ് നിറയെ, ഒരു സിനിമ മാത്രമായിരുന്നു ആദ്യം മനസ്സിൽ. ആദ്യ ചിത്രംതന്നെ ജനം ഇരു കൈയും നീട്ടി സ്വീകരിച്ചതോടെ പിന്നീട് നല്ല സിനിമകൾ തേടിയെത്തി.
സമൂഹ മാധ്യമത്തിലെ പരിഹാസങ്ങൾ തളർത്തിയെങ്കിലും ആത്മധൈര്യം സംഭരിച്ച് കലയുടെ ലോകത്തേക്ക് ചുവടുവെച്ച രമ്യ സുരേഷ് എന്ന കോട്ടയത്തുകാരി സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുകയാണ്.
തലവര മാറ്റിയ പാട്ട് വിഡിയോ
സ്കൂളിൽ കലാപരിപാടികൾക്കും മറ്റും മൂന്നിൽ തന്നെയണ്ടായിരുന്നെങ്കിലും സിനിമാ നടിയാകണമെന്നോ സിനിമയിൽ അഭിനയിക്കണമെ അന്നേ ആഗ്രഹമിലായിരുന്നു. എന്നാൽ, നമ്മൾ പ്രതീക്ഷിക്കുന്നതല്ലല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്. ഞാൻ പാടിയ ഒരു പാട്ടിന്റെ വിഡിയോയാണ് എന്നെ സിനിമയിൽ എത്തിച്ചതെന്ന് വേണമെങ്കിൽ പറയാം.
വിവാഹ ശേഷം ഹരിപ്പാട് സ്വദേശിയായ ഭർത്താവ് സുരേഷിനൊപ്പം ദുബൈയിലായിരുന്നു ഞാൻ. അദ്ദേഹത്തിന് മേസിഡ് കമ്പനിയിലായിരുന്നു ജോലി. ആശുപത്രിയിൽ നഴ്സായി ഞാനും. ഈ സമയം സുഹൃത്തുക്കൾ മാത്രമുള്ള വാട്സപ് ഗ്രൂപ്പിൽ ഞാൻ പാടിയ ഒരു പാട്ടിന്റെ വിഡിയോ ഇട്ടു. തമാശക്ക് ചെയ്തതാണ്. എന്നാൽ, അത് എങ്ങനെയോ സമൂഹ മാധ്യമത്തിൽ ലീക്കായി. വിഡിയോ വൈറലാവുകയും ചെയ്തു.
നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചത്, പരിഹാസമായിരുന്നു. ആ സംഭവം എന്നെ വളരെയധികം വേദനിപ്പിച്ചു. മാനസികമായി തളർത്തി. എന്താണ് സംഭവിച്ചതെന്ന് ലോകത്തോട് പറയണമെന്ന് തോന്നി. എന്നാൽ, ഒരു സാധാരണക്കാരി എന്ന നിലയിൽ അതത്ര എളുപ്പമായിരുന്നില്ല. നമ്മുടെ വാക്കുകൾ വളരെ ചെറിയ സ്പേസിൽ ഒതുങ്ങിപ്പോകും. സിനിമയിലായാൽ ആളുകളുടെ ഇടയിൽ വളരെ വേഗം എത്തും, അത് ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്ന് തോന്നി. അങ്ങനെയാണ് മനസ്സിലേക്ക് സിനിമ കുടിയേറിയത്.
ഓഡിഷനുകൾ
هذه القصة مأخوذة من طبعة SEPTEMBER 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة SEPTEMBER 2024 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു