ദുബായ് : വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ദുബായ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 106 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
35 പന്തിൽ 32 റൺസ് നേടിയ ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജമീമ റോഡി ഗസ് (23), ഹർമൻപ്രീത് കൗർ (29 റിട്ടയേർ ഹർട്ട്) എന്നിവർ നിർണ നായക പ്രകടനം പുറത്തെടുത്തു. മലയാളി താരം സജന സജീവ നാണ് വിജയറൺ നേടിയത്. നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാനെ തകർത്തത്.
هذه القصة مأخوذة من طبعة October 07, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 07, 2024 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
അത്യാഹിത വിഭാഗങ്ങളിലെ രോഗികളിൽ ആന്റിബയോട്ടിക് ഫലം കുറയുന്നു
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
നെഹ്റു ട്രോഫി വള്ളംകളി; വിജയി കരിച്ചാൽ ചുണ്ടൻ തന്നെ
പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം എടുത്തത്
പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ പെൺപട
ലോകകപ്പിലെ ആദ്യ വിജയം
ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് മുയിസു ഇന്ത്യയിലെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക ഉഭയകക്ഷി ചർച്ചകളടക്കം ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ഒടുവിൽ നീക്കി
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി 32 ദിവസങ്ങൾക്ക് ശേഷം നടപടി മനോജ് എബ്രഹാമിന് പകരം ചുമതല
ഹർജി തള്ളി
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ലഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ല
30 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു
മുഖ്യമന്ത്രിയാണ് ശരി
നിലപാട് വ്യക്തമാക്കി പാർട്ടി, പൂർണ്ണ പിന്തുണ
വനിതാ ട്വന്റി20 ലോകകപ്പ്
ബംഗ്ലാദേശിന് ആദ്യ വിജയം
തുടരട്ടെ... തുടരുന്നു...
നസ്റുല്ലയുടെ മരുമകനും കൊല്ലപ്പെട്ടു ബഹുമുഖ ആക്രമണവുമായി ഇസ്രയേലിന്റെ മറുപടി