
തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രത്തിൽ പൃഥി അഥവാ ഭൂമിയെന്ന സങ്കൽപത്തിലാണ് ഭഗവാൻ പരമേശ്വരൻ കുടികൊള്ളുന്നത്. അയോധ്യ, മധുര, മായ, കാശി, കാഞ്ചി, അവന്തി, ദ്വാരക എന്നിവ സപ്തപുരികളാണെന്നും മുക്തി തരുന്ന പുരികളിൽ മുഖ്യമായത് കാഞ്ചിയെന്നും വിശ്വസിക്കുന്നു. കാഞ്ചിയെന്ന് മനസിൽ വിചാരിച്ചാൽ തന്നെ കാശിയിൽ പോയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
കാഞ്ചീപുരം പണ്ട് കാഞ്ചീപുരൈ എന്നാണ് അറിയപ്പെട്ടിരുന്നത്. കാഞ്ചിയിലെ കാമാക്ഷി അമ്മയാൽ പ്രതിഷ്ഠിക്കപ്പെട്ട ഭൂലിംഗം അഥവാ മണൽ ലിംഗമാണ് ഭഗവാൻ ഏകാംബരേശ്വരനെന്ന് അറിയപ്പെടുന്നത്. ഏകമെന്നാൽ ഒന്ന് ആമം എന്നാൽ മാവ് എന്ന വൃക്ഷം. ഒറ്റമാവിൻ ചുവട്ടിലിരുന്ന ഭഗവാൻ ഏകാംബരേശ്വരനായി അറിയപ്പെടുന്നു. 3500 വർഷത്തോളം പഴക്കമുള്ള മാവ് ക്ഷേത്രത്തിന് പിന്നിലുണ്ട്. മരത്തിന്റെ നാല് ശാഖകൾ നാല് വേദങ്ങളെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കുന്നു. അതിലെ മാങ്ങകൾക്ക് നാല് വിധത്തിലുള്ള രുചിഭേദങ്ങളുള്ളതായി പറയപ്പെടുന്നു.
ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം
هذه القصة مأخوذة من طبعة February 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം
ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം കല്പകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ തളിമഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തുഭ്രാന്തനാണെന്നാണ് വിശ്വാസം

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?
പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമായി കഴിയുന്നില്ലെങ്കിൽ ദൈവം നിങ്ങൾക്കായി നിയോഗിച്ച് ഒരാൾ നിങ്ങളുടെ മുന്നിലെത്തും. അയാൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കും. മറ്റൊരാൾ നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി
ആറ്റുകാൽ പൊങ്കാല...ഭക്തിയോടു കൂടിയുള്ള ഏതു സമർപ്പണത്തിലും ക്ഷിപ്രം പ്രസാദിക്കുന്ന ശ്രീഭദ്രകാളി തന്റെ മക്കൾക്ക് എല്ലാം നൽകി അനുഗ്രഹിക്കുന്നു. പൊങ്കാലയ്ക്ക് പല മാനങ്ങൾ ഭക്തരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കുംഭം 29 (മാർച്ച് 13) വ്യാഴാഴ്ചയാണ്.

ശിവരാത്രി വ്രതത്തിന് നല്ലഫലം ലഭിക്കാൻ
മഹാശിവരാത്രി....ഭഗവാൻ ശിവനെ ആരാധിക്കാത്ത ഒരുവന്റെ മനുഷ്യജന്മം വിഫലമാണ്. എപ്പോഴും ശിവന്റെ ചിന്തയിൽ ലയിച്ചിരിക്കുന്ന ഒരുവന് യാതൊരുവിധ ദുഃഖവും ഉണ്ടാകില്ല എന്ന് ശിവപുരാണത്തിൽ പറയുന്നു. ശിവഭജനത്തിൽ ഇഹലോകത്തിൽ മാത്രമല്ല പരലോകത്തും സുഖാനുഭവം ഉണ്ടാകുന്നു

ശരഭേശ്വരൻ ശത്രുസംഹാരത്തിന്റെ അവസാന വാക്ക്
പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...

വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ