
ചില ചെടികൾ വീട്ടിൽ വളർത്തിയാൽ ഐശ്വര്യവും സമാധാനവും നൽകുന്നു എന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ ഇത്തിരിക്കുഞ്ഞൻ ചെടികൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പ്രത്യേക പരിപാലനത്തോടെ, ശ്രദ്ധയോടെ വളർത്തിയെടുത്ത് വീടിനകത്ത് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഉണർവേകുകയും ചെയ്യുന്നതിന് ഈ ചെടികൾക്ക് മുഖ്യസ്ഥാനമാണുള്ളത്. അങ്ങനെ ഊർജ്ജദായകമാകും വിധം അകത്തളങ്ങളെ മനോഹരമാക്കുന്ന ചെടികളെക്കുറിച്ചും ചില്ലുകുപ്പിയിൽ പരിരക്ഷിച്ച് വരുന്ന മണിപ്ലാന്റിന്റെ പല വിഭാഗങ്ങളെക്കുറിച്ചും അവയുടെ നിറവൈവിധ്യതയെക്കുറിച്ചും പുതിയ അറിവിന്റെ ലോകം തുറക്കുകയാണ് ഇവിടെ. മുറ്റത്തെച്ചെടികൾക്കപ്പുറം ഉൾമുറികളിൽ വളർത്തുന്ന ചെടികൾക്ക് എത്രമാത്രം നമ്മുടെ ഭവന ങ്ങളെ മനോഹരമാക്കാനും ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നാണ് മഹിളാരത്തോട് പട്ടാപി ഗുരുവായൂർ റോഡിലെ ഹാർവെസ്റ്റെയിലെ റിസർച്ച് ഹെഡ്ഡായ അഷിതാ ബാബു പറയുന്നത്.
പീസ് ലില്ലിയിൽ നിന്ന് തുടങ്ങാം
വായു ശുദ്ധീകരിക്കാൻ കഴിവുള്ള സസ്യമാണ് പീസ് ലില്ലി. പേരുപോലെതന്നെ വീടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനർജി നൽകാനും ഈ ചെടിക്ക് കഴിയുമെന്ന് വിദേശികൾ വിശ്വസിക്കുന്നു. ചേമ്പിന്റെ വർഗ്ഗത്തിൽപ്പെട്ട ഈ ചെടി ഇൻഡോർ പ്ലാന്റായി വളർത്താൻ യോജിച്ചതാണ്.
കടുംപച്ച നിറത്തിലാണ് ഇലകൾ. കിടപ്പുമുറിയുടെ ഒരു മൂലയിൽ വളർത്തിയാൽ നല്ല ഉറക്കം നൽകാനും ഈ ചെടിക്ക് കഴിയുമെന്ന് പറയുന്നു. രാത്രിയിലും ഓക്സിജൻ പുറത്തുവിടാൻ കഴിവുള്ള ചെടിയാണിത്.
هذه القصة مأخوذة من طبعة January 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...