
പാട്ടു പാടി ഉറക്കാം ഞാൻ താമര പൂം പൈതലേ...' എന്ന പാട്ടു പാടി മലയാളികളെ ഉറക്കിയ ആന്ധ്രാക്കാരി പെണ്ണ്. അന്നവൾക്ക് വയസ്സ് ഇരുപത്തിയഞ്ച്. 1960-ൽ സീത എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് രചിച്ച് ദക്ഷിണാ മൂർത്തി സ്വാമി സംഗീതം പകർന്ന ഗാനം. ആ ഗാനം പാടാൻ ആദ്യം സ്വാമി വിളിച്ചത് പി.ലീലയെ. പക്ഷേ, പി.ലീലയ്ക്കുന്നു തിരക്കായതിനാൽ സ്വാമി മലയാളത്തിനായി കണ്ടെത്തിയ തെലുങ്കത്തിപ്പെണ്ണാണ് പി. സുശീല എന്ന കൃശഗാത്രി. അവൾ പാടി. മലയാളികളെ അവൾ ആ പാട്ടിലൂടെ സ്വന്തം ഹൃദയത്തിലേക്കാവാഹിച്ചു. തെലുങ്കും തമിഴും മാത്രമറിയാവുന്ന അവളെ സ്വാമി പണിപ്പെട്ടാണ് മലയാളം പഠിപ്പിച്ചത്. പതിനഞ്ചു നാളത്തെ റിഹേഴ്സൽ. പിന്നെയവൾ പാടി. നമ്മ ഉറക്കിയ ആ പാട്ട്. ഇന്നു പി.സുശീലയ്ക്ക് എൺപത്തിയെട്ടു വയസ്സ്. മലയാളത്തിനു വേണ്ടി അവർ അവസാനമായി പാടിയത് അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ "ഹൃദയ ഗീതമായ് കേൾപ്പു ഞങ്ങളാ.. സ്നേഹഗാനധാര....' എന്ന ഗാനമാണ്. 2003-ലാണ് ഈ ഗാനം ആലപിച്ചത്.
കാലങ്ങൾ കീഴടക്കിയ ആ ശബ്ദമാധുരി ഒരിക്കൽ കൂടി സെന്റ് തെരേസാസിന്റെ ചുവരുകളിൽ പെയ്തിറങ്ങി. ആ നിമിഷം മഹാഗായിക പകർന്നു നൽകിയ ഊർജ്ജം കൗമാരമനസ്സുകളിലേക്ക് സന്നിവേശിപ്പിച്ച പോലെ എല്ലാം കഴിഞ്ഞ് വീൽചെയറിൽ പുറത്തേയ്ക്ക്.
هذه القصة مأخوذة من طبعة September 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്