
പാട്ടു പാടി ഉറക്കാം ഞാൻ താമര പൂം പൈതലേ...' എന്ന പാട്ടു പാടി മലയാളികളെ ഉറക്കിയ ആന്ധ്രാക്കാരി പെണ്ണ്. അന്നവൾക്ക് വയസ്സ് ഇരുപത്തിയഞ്ച്. 1960-ൽ സീത എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് രചിച്ച് ദക്ഷിണാ മൂർത്തി സ്വാമി സംഗീതം പകർന്ന ഗാനം. ആ ഗാനം പാടാൻ ആദ്യം സ്വാമി വിളിച്ചത് പി.ലീലയെ. പക്ഷേ, പി.ലീലയ്ക്കുന്നു തിരക്കായതിനാൽ സ്വാമി മലയാളത്തിനായി കണ്ടെത്തിയ തെലുങ്കത്തിപ്പെണ്ണാണ് പി. സുശീല എന്ന കൃശഗാത്രി. അവൾ പാടി. മലയാളികളെ അവൾ ആ പാട്ടിലൂടെ സ്വന്തം ഹൃദയത്തിലേക്കാവാഹിച്ചു. തെലുങ്കും തമിഴും മാത്രമറിയാവുന്ന അവളെ സ്വാമി പണിപ്പെട്ടാണ് മലയാളം പഠിപ്പിച്ചത്. പതിനഞ്ചു നാളത്തെ റിഹേഴ്സൽ. പിന്നെയവൾ പാടി. നമ്മ ഉറക്കിയ ആ പാട്ട്. ഇന്നു പി.സുശീലയ്ക്ക് എൺപത്തിയെട്ടു വയസ്സ്. മലയാളത്തിനു വേണ്ടി അവർ അവസാനമായി പാടിയത് അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ "ഹൃദയ ഗീതമായ് കേൾപ്പു ഞങ്ങളാ.. സ്നേഹഗാനധാര....' എന്ന ഗാനമാണ്. 2003-ലാണ് ഈ ഗാനം ആലപിച്ചത്.
കാലങ്ങൾ കീഴടക്കിയ ആ ശബ്ദമാധുരി ഒരിക്കൽ കൂടി സെന്റ് തെരേസാസിന്റെ ചുവരുകളിൽ പെയ്തിറങ്ങി. ആ നിമിഷം മഹാഗായിക പകർന്നു നൽകിയ ഊർജ്ജം കൗമാരമനസ്സുകളിലേക്ക് സന്നിവേശിപ്പിച്ച പോലെ എല്ലാം കഴിഞ്ഞ് വീൽചെയറിൽ പുറത്തേയ്ക്ക്.
هذه القصة مأخوذة من طبعة September 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...