കൈകൾ കോർത്ത് ഏകാഗ്രതയോടെ, ഒരൽപ്പനേരം, പിന്നീട് എല്ലാ ശ്രദ്ധയും ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് ഒരൊറ്റ പിടിത്തം.. എതിരാളികളുടെ ഓരോ നീക്കവും മനസ്സിൽ കണ്ട് അതിനു മുമ്പേ പ്രതിരോധമുയർത്തണം; മറുഭാഗത്തുള്ളയാൾ പതറുന്ന, ഒരു നിമിഷത്തിനായുള്ള ചെറുകാത്തിരിപ്പ്, പിന്നെയെല്ലാം മിന്നർപ്പിണർ വേഗതയിലാണ്. ചുറ്റുമു രുന്ന കരഘോഷം.. വിജയത്തിന്റെ ഗ്രാഫിൽ വേറിട്ട ഒരു മുഹൂർത്തവും കൂടി...
കൈക്കരുത്ത് മാറ്റുരയ്ക്കുന്ന ആം റസ്ലിംഗ് വേദിയാണിത്.
പറയുമ്പോൾ എല്ലാം എളുപ്പത്തിൽ കഴിഞ്ഞു; എന്നാൽ കാര്യങ്ങൾ അത്രയൊന്നും എളുപ്പമല്ലതാനും. വിട്ടുവീഴ്ചയില്ലാത്ത പരിശീലനവും, കഠിനാദ്ധ്വാനവും, നിശ്ചയ ദാർഢ്യവുമൊക്കെ ഒത്തുചേർന്നാൽ മാത്രമേ, ആം റസ്ലിംഗ് മേഖലയിൽ സാന്നിധ്യമറിയിക്കാൻ കഴിയുകയു .
ഒരുകാലത്ത് മുതിർന്ന കായികതാരങ്ങൾ മാത്രം നിറഞ്ഞുനിന്ന വേദിയായിരുന്നു ആംറസ്ലിംഗ് അഥവാ പഞ്ച ഗുസ്തിയുടേത്. എന്നാലിപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു. ഒട്ടേറെ യുവതാരങ്ങളാണ് ഈ മേഖലയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്. ആസ്ലിംഗ് രംഗത്ത് ഇതര സംസ്ഥാനങ്ങൾക്കൊപ്പം തലയുയർത്തി നിൽക്കാൻ ഇന്ന് കേരളത്തിന് കഴിയുന്നതിന് പ്രധാന കാരണവും ഈ യുവതാരങ്ങളുടെ അർപ്പണബോധത്തോടെ യുള്ള പ്രവർത്തനങ്ങൾ തന്നെയാണ്.
ആ രംഗത്ത് ഇന്ത്യയുടെ വാഗ്ദാനമായി വളർന്നുകൊണ്ടിരിക്കുന്ന യുവതാരമാണ് ശ്രേയാ സബീഷ്. ഉത്തർപ്രദേശിലെ മഥുരയിൽ ഇക്കുറി നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ശ്രേയ നേടിയത് നാല് സ്വർണ്ണമെഡലുകളാണ്. കോഴിക്കോട് കക്കോടി സ്വദേശിനിയായ യ, കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജിലെ ബി.സി.എ വിദ്യാർത്ഥിനിയാണ്.
ആംറസ്ലിംഗ് രംഗത്തെ കടന്നുവരവിനെക്കുറിച്ച് ശ്രേയ മഹിളാരത്ന'ത്തോട് മനസ്സ് തുറക്കുന്നു.
മനം നിറയെ ആംറസ്ലിംഗ്
സാധാരണഗതിയിൽ പെൺകുട്ടികൾ അധികവും കട
ന്നുവരാത്ത മേഖലയാണ് ആം റസ്ലിംഗ്. എന്നാൽ കുട്ടിക്കാ ലത്ത് തന്നെ ഞാൻ കണ്ടതും, കേട്ടതും, അനുഭവിച്ച തു മൊക്കെ ജിമ്മുമായി ബന്ധപ്പെട്ട കാര്യ ങ്ങ ളാ ണ്. അങ്ങനെ അതൊക്കെ കണ്ട് വളർന്നതു കൊണ്ടായിരിക്കാം, ചെറുപ്പത്തിൽ തന്നെ ആം റസിംഗിനോടൊക്കെ എനിക്ക് വലിയ താൽപ്പര്യമായിരുന്നു.
هذه القصة مأخوذة من طبعة February 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും