2023 ജൂലൈ 14, 2.35 p.m. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ രംഗത്തെ അഭിമാന നിമിഷമാണ്. അന്നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
നമ്മുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ (Indian Space Research Organisation - ISRO) യുടെ മൂന്നാം ചന്ദ്രപര്യവേഷണമായ ചന്ദ്രയാൻ 3 ന്റെ വിശേഷങ്ങൾ നോക്കാം ശാസ്ത്രലോകത്തിന് സുപ്രധാന സംഭാവനകൾ നടത്തിയ ചന്ദ്രയാൻ 1ന്റെയും ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാൻ 2 ന്റെയും തുടർച്ചയാണ് ഈ ദൗത്യം. ജൂലായ് 14 ന് ഉച്ചകഴിഞ്ഞ് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പേടകം ഇന്ന് ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള അതിന്റെ യാത്രയിലാണ് 3900 കിലോഗ്രാം (ഏകദേശം 4 ടൺ ഭാരമുള്ള ചാന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ചത് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (LVM3) ആണ്. ഈ ദൗത്യത്തിന്റെ ഏകദേശ ചെലവ് 615 കോടി രൂപയാണ്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി പേടകം ലാൻഡുചെയ്യുക, ചന്ദ്രോപരിതലത്തിലൂടെ റോവർ (റോബോ ട്ടികവാഹനം) ഉപയോഗിക്കുക, ശാസ്ത്രപരീക്ഷണങ്ങൾ നടത്തുക എന്നിവയാണ് ഈ ദൗത്യം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.
ചന്ദ്രയാൻ 3 ന്റെ പ്രധാന ഭാഗങ്ങൾ
Diese Geschichte stammt aus der EUREKA 2023 SEPTEMBER -Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der EUREKA 2023 SEPTEMBER -Ausgabe von Eureka Science.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹൻലെ ഇരുളാകാശ സങ്കേതം
വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.
ആകാശപൂവ്
ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം
അല്പം കടുവ കാര്യം
ആ വമ്പനും വസിത്തിയും ഞങ്ങളാ...
ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്
ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം
ബെന്നൂ യാത്ര
ബെന്നു, എന്നുടെ പുന്നാരേ, നിന്നെക്കാണാൻ വരുന്നു ഞാൻ ഞങ്ങടെ കുട്ടൻ മൈക്കേൽ പുസിയോ തന്നൊരു നിൻ പേരെന്തു കിടു
ദാ വരുന്നു പരിസ്ഥിതി ദിനം
ഇക്കൊല്ലത്തെ കഠിനമായ ചൂട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിൽ ഇങ്ങനെ ചൂടനുഭവപ്പെടുന്നത് സാധാരണമല്ല. നാലഞ്ചുവർഷം മുമ്പ് മഴ തിമിർത്തു പെയ്ത് വെള്ളപ്പൊക്കം ഉണ്ടായതും ഓർമ്മയില്ലേ? ഈ വർഷത്തെ തണുപ്പുകാലവും സാധാരണ പോലെ ആയിരുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് എന്തുപറ്റി? ഇവിടെ മാത്രം ഉള്ളതല്ല ഈ മാറ്റം. നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ചൂട് കൂടുന്നുണ്ടത്രേ. അപ്പോൾ കരയെന്നപോലെ കടലും അമിതമായി ചൂടാകും. ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകും. കടലിൽ വെള്ളം കൂടും. അങ്ങനെ വരുമ്പോൾ ചില ദ്വീപുകളും കടലിനോടു ചേർന്നുകിടക്കുന്ന കേരളം പോലുള്ള സ്ഥലത്തെ തീരപ്രദേശങ്ങളുമാണ് വിഷമത്തിലാകാൻ പോകുന്നത്.
അക്യുപങ്ചർ
ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
കഴുത്തും കണ്ണും
പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.
പ്രകൃതിയുടെ സമ്മാനങ്ങൾ
കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്