
മൂന്ന് വർഷം മുമ്പ് കോവിഡുമായി ബന്ധപ്പെട്ട് ദീർഘകാലം ലോക്ഡൗൺ ആയിരുന്നത് ഓർമ്മയില്ലേ ? അത് കാരണം, ഈ വർഷം വിദ്യാരംഭം കുറിക്കാൻ മൂന്നു വയസ്സ് തികഞ്ഞ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. എഴുത്തിനിരുത്ത് ഒരുക്കിയ ക്ഷേത്രങ്ങളിലും, പത്ര സ്ഥാപനങ്ങളിലും, വായനശാലകളിലും എഴുത്തിനിരുത്താനുളള കുട്ടികളുടെ രക്ഷിതാക്കൾ മുൻകൂട്ടി ഓൺലൈൻ വഴി തങ്ങളുടെ കുട്ടികളുടെ എഴുത്തിനിരുത്താനുളള ബുക്കിംഗ് ചെയ്തിരുന്നു. അങ്ങനെ ബുക്കിംഗ് ചെയ്യാൻ കഴിയാതെ പോയ രക്ഷിതാക്കൾ സ്വന്തം വീടുകളിൽ തന്നെ കുട്ടികളുടെ വിദ്യാരംഭം കുറിച്ചു. എഴുത്തിനിരുത്തുന്നവരുടെ സ്വഭാവഗുണങ്ങൾ കുട്ടികളിലും പ്രതിഫലിക്കും എന്നാണ് പൊതുവെയുളള വിശ്വാസം. അതേപോലെ എഴുത്തിനിരുത്തുന്നവരുടെ തൊഴിലിന്റെ സ്വഭാവമനുസരിച്ചായിരിക്കും അവർ നിർവഹിക്കുന്ന വിദ്യാരംഭം ചടങ്ങുകളും.
ഒരു ആധാരമെഴുത്തുകാരനായ മുത്തച്ഛൻ തന്റെ ചെറുമകനെ എഴുത്തിനിരുത്തിയപ്പോൾ കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചത് ഇപ്രകാരമായിരുന്നു. "രണ്ടായിരത്തി ഇരുപത്തിമൂന്നാ മാണ്ട് ഒക്ടോബർ മാസം ഇരുപത്തി നാലാം തീയതി ഓം ഹരിശ്രീ ഭൂലോകം താലൂക്കിൽ ഹിമാലയം വില്ലേജിൽ സർവെ നമ്പർ 1/23ൽ കൈലാസം വീട്ടിൽ താമസം പരമശിവൻ മകൻ 32 വയസ്സ് ഗണപതയേ നമ്
ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ഒരു കുട്ടിയെ എഴുത്തിനിരുത്തി എഴുതിച്ചത്.
"ഓം ഹരിശ്രീ മിത്തായേ നമഃ' എന്നായിരുന്നു.
Diese Geschichte stammt aus der October 2023-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 2023-Ausgabe von Hasyakairali.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ