നീയാര്
Vanitha|September 16, 2023
ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്ന് ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലിൻഡ് ക്ലിനിക്കിലെ കാൻസർ മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹം ഇന്നും കേൾക്കുന്നു, ആ ചോദ്യം
നീയാര്

എന്റെ ഐഡന്റിറ്റി ക്രൈസിസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങൾക്കു മുൻപ് ചപ്പാരപ്പടവിൽ നിന്നു പൊതിച്ചോറുമായി 11 കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലേക്ക്, ബസ് കയറിയപ്പോഴാണു തുടക്കം.

"ചപ്പാരപ്പടവോ, അത് ഏട്യാ' എന്നു ചോദിച്ച ആദ്യത്തെ സഹപാഠിയുടെ മുൻപിൽ വച്ചു ഞാനെന്റെ വേരുകളുടെ അവ്യക്തത തിരിച്ചറിഞ്ഞു.

"ആലക്കോടും കഴിഞ്ഞു പോണോ?' അവസാനം ഏതോ കുന്നിന്റെ മടക്കിലുള്ള ഒരു ഗ്രാമത്തിന്റെ ചിത്രം സ്വയം മനസ്സിൽ വരച്ച് അവർ തങ്ങളുടെ ഭൂമിശാസ്ത്ര കൗതുകം ഒരുക്കും.

“അന്നാലും സമ്മതിക്കണം, ആടുന്നു. പുള്ളറ് ടാഗോറിൽ വരുന്നുണ്ടല്ലോ!' ചപ്പാരപ്പടവിൽ നിന്നു കഷ്ടിച്ച് ഇരുപതു കിലോമീറ്റർ അകലെയുള്ള കല്യാശേരിയിൽ നിന്നു വരുന്ന നാഗരികന്റെ അനുകമ്പ എന്റെ അച്ഛൻ, മന്ത്രി പോയിട്ട്, ഒരു പഞ്ചായത്ത് മെംബർ പോലുമല്ലാത്തതു കൊണ്ട് എന്റെ ഐഡന്റിറ്റി ഞാൻ ജനിച്ചു വളർന്ന സ്ഥലത്തോട് ഇഴുകി ചേർന്നിരിക്കുന്നു എന്ന് അധികം താമസിയാതെ മനസ്സിലായി. പക്ഷേ, എന്റെ ഗ്രാമത്തിന്റെ ഐഡന്റിറ്റി, എന്റെ ഐഡന്റിറ്റി പോലെ തന്നെ അവ്യക്തമാണെന്നും തിരിച്ചറിഞ്ഞു.

വിഹ്വലതകളുടെ വ്യാപ്തി, കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയപ്പോൾ വർധിച്ചു. അപ്പോഴേക്കും ഞാൻ എന്ന സാധാരണ ചപ്പാരപ്പടവുകാരൻ, അതിലും സാധാരണക്കാരനായ തളിപ്പറമ്പുകാരനായി മാറി. എന്റെ വേരുകൾ ഓർത്ത് ഊറിച്ചിരിച്ച അതേ തളിപ്പറമ്പുകാരെ പ്രതിനിധാനം ചെയ്യാനുള്ള ദുർവിധി.

"തളിപ്പറമ്പ്, കാസർകോടിനടുത്താണല്ലേ?' എറണാകുളത്തു നിന്നു വന്ന ഷാഫി, തന്റെ പൊതുവിജ്ഞാനം വെളിപ്പെടുത്തി. അവിടെയൊക്കെ റബർ പിടിച്ചു തുടങ്ങിയെന്നു കേട്ടല്ലോ?' കാഞ്ഞിരപ്പള്ളിക്കാരൻ ലാലപ്പൻ.

Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 Minuten  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 Minuten  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 Minuten  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 Minuten  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 Minuten  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 Minuten  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 Minuten  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 Minuten  |
February 15, 2025