ലോക സൗന്ദര്യ വേദി ലക്ഷ്യമിട്ട്

ഐശ്വര്യയുടെ കുടുംബപശ്ചാത്തലം എന്തെന്ന് പറയൂ..
എന്റെ യഥാർത്ഥ പേര് ഐശ്വര്യാ വിനു. അച്ഛൻ വിനു വേണുഗോപാൽ സീനിയർ ബിസിനസ്സ് ഡെവലപ്മെന്റ് മാനേജറാണ്. അമ്മ സീന ആർ.നായർ ഫാർമസിസ്റ്റാണ്. ഒരു സഹോദരനുണ്ട്, ദേവനാരായണൻ. ആറാം ക്ലാസ്സിൽ പഠിക്കുന്നു. അടിസ്ഥാനപരമായി ഞങ്ങൾ ആലപ്പുഴക്കാരാണ്.
ജനിച്ചതും വളർന്നതും എവിടെയാണ്?
ദുബായിലാണ് ഞാൻ ജനിച്ചത്. എന്റെ കുട്ടിക്കാലവും അവിടെത്തന്നെ. ഇപ്പോൾ പ്ലസ് ടു പാസ്സായി. ഇനി യു.കെയിൽ ഡിഗ്രിക്ക് ചേരാൻ ആഗ്രഹിക്കുന്നു.
എല്ലാവർക്കും ഭാവിയെക്കുറിച്ച് ചില സ്വപ്നങ്ങളും സങ്കൽപ്പങ്ങളു ണ്ടല്ലോ. ഐശ്വര്യക്ക് ഭാവിയിൽ എന്തായിത്തീരാനാണ് ആഗ്രഹം?
This story is from the September 1-15, 2022 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In


This story is from the September 1-15, 2022 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ആദ്യം നല്ല സിനിമകൾ പിന്നെപ്പോരേ ഫീൽഡ് ഔട്ട്?
സിനിമയോടുള്ള അത്രമാത്രം ആഗ്രഹം കൊണ്ടാണ് ഇവിടെ നിൽക്കുന്നത്. നല്ല സിനിമകളുടെ ഭാഗമാവണം. ആദ്യസിനിമ തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞ് ബ്രേക്ക് വന്നതും നല്ല സിനിമകളുടെ ഭാഗമാവണം എന്ന ഒറ്റ ഉദ്ദേശത്തിലായിരുന്നു. പരിവാർ സിനിമയിൽ സഹദേവന്റെ ഭാര്യാവേഷമായ നിഷയായി എത്തിയ ഉണ്ണിമായ നാലപ്പാടം തന്റെ സിനിമാ വഴിയെക്കുറിച്ച് സംസാരിക്കുന്നു.

നാൻസി റാണി
ഏത് രംഗത്ത് ശോഭിക്കുന്നവരാണെങ്കിലും അവരുടെ പിന്നിൽ അധ്വാനത്തിന്റെ വലിയൊരു പിൻബലം ആവശ്യമാണ്

ശ്രീദേവിയുടെ 'MOM' രണ്ടാം ഭാഗത്തിൽ മകൾ ഖുഷി കപൂർ...
ഖുഷി അവളുടെ അമ്മയുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ്

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്