നയൻതാര
ബിസിനസ്സിലെ ഏറ്റവും ശക്തയായ നടി എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് 2023 ൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഇന്ത്യയിലെ തന്നെ ശക്തരായ മൂന്ന് സ്ത്രീ സംരംഭകരുടെ പേരിനൊപ്പമാണ് നയൻതാരയുടെ പേരുകൂടി പ്രമുഖർ എഴുതിച്ചേർത്തത്. അഭിനയത്തിൽ മാത്രമല്ല ബിസിനസ് രംഗത്തും താൻ തിളങ്ങാൻ ഒരുങ്ങുകയാണെന്ന് നയൻസ് പ്രഖ്യാപിച്ച വർഷമായിരുന്നു 2023. നയൻ സ്കിൻ എന്ന പേരിൽ സ്വന്തം ബ്യൂട്ടി ബാൻഡും താരം ആരംഭിച്ചത് ഈ വർഷമാണ്. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ സന്തോഷങ്ങൾക്കൊപ്പമായിരുന്നു അഭിനയജീവിതത്തിലും 100 മേനിയുടെ തിളക്കം നേടിയെടുത്തത്. 2003 ൽ കരിയർ ആരംഭിച്ച നയൻതാര യുടെ ബോളിവുഡ് അരങ്ങേറ്റം 2023 ൽ ആയിരുന്നു. ആദ്യബോളിവുഡ് ചിത്രത്തിൽ തന്നെ ഷാരൂഖ് ഖാന്റെ നായികയായി. ചിത്രത്തിൽ നർമ്മദ റായ് എന്ന കഥാപാത്രത്തെയായിരുന്നു നയൻതാര അഭിനയിച്ചത്. കൂടാതെ ഇരൈവൻ അന്നപൂർണ്ണി എന്ന ചിത്രവും 2023 ൽ നയൻതാരയുടേതായി പുറത്തിറങ്ങിയ തമിഴ്ചിത്രമായിരുന്നു.
ദീപിക പദുകോൺ
പത്താൻ, ജവാൻ എന്നീ രണ്ട് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ദീപികയ്ക്ക് 2023 വിജയകരമായ വർഷമായിരുന്നു. രണ്ട് ചിത്രങ്ങളും 1000 ലധികം കോടി ബിസിനസ്സ് ആണ് നേടിയെടു ത്തത്. പത്മാവത്, ബാജിറങ്കി മസ്താനി, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ചിത്ര ങ്ങളിലൂടെ ഏറ്റവും അധികം പണമുണ്ടാക്കുന്ന ബോളിവുഡ് നടിമാരിൽ ഒരാളായി ദീപിക മാറിയിരുന്നു. എന്നാൽ തുടക്കകാലത്ത് കരിയറിൽ ഒരു പാട് ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ടെങ്കിലും 2023നോട് അടുക്കുമ്പോൾ ബോളിവുഡ്ഡിലെ ഏറ്റവും മികച്ച ഹിറ്റുകൾ നേടിയെടുത്ത നായികയായും ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നായികയായും ദീപിക മാറിയിരിക്കുകയാണ്.
രശ്മിക മന്ദാന
ഇക്കൊല്ലത്തെ 10 ന്യൂസ് ലിസ്റ്റ് എടുത്താൽ അതിൽ വരുന്ന ഒരു പേര് രശ്മിക മന്ദാനയുടേതായിരിക്കും. അനിമൽ എന്ന ഹിറ്റ് ചിത്രത്തിലൂടെ രശ്മിക ബോളിവുഡ്ഡിന്റെ പ്രിയനായികയായി മാറിയിരിക്കുകയാണ്. ക്യൂട്ട് നായികയിൽ നിന്നും രശ്മികയ്ക്ക് പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Esta historia es de la edición February 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 1-15, 2024 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.
ഷെയ്ഡ് ഓഫ് ലൈഫ്
ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.
എന്ന വിലൈ
\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.
കിഷ്കിന്ധാകാണ്ഡം
ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.