കല ജീവിതത്തെ അനുകരിക്കുമോ?
Nana Film|June 16-30, 2024
കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല.
അപ്പൂസ് കെ.എസ്
കല ജീവിതത്തെ അനുകരിക്കുമോ?

ആധികാരികതയിലും കൃത്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചരിത്രങ്ങൾ, രാഷ്ട്രീയ അഴിമതികൾ, പ്രണയകഥകൾ, പ്രകൃതി ദുരന്തങ്ങൾ, അതിജീവനം തുടങ്ങി യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ കഥ കൾ മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികവുറ്റ കഥ പറച്ചിലിലൂടെയും തിരക്കഥയിലെ സൂക്ഷ്മമായ ശ്രദ്ധയിലൂ ടെയും വളരെക്കാലം പ്രതിധ്വനിക്കുന്ന ആകർഷകവും ചിന്തോ ദീപകവുമായ റിയലിസ്റ്റിക് സിനിമാറ്റിക് അനുഭവം പല ചിത്രങ്ങളിലൂടെയും പ്രേക്ഷകന് മുന്നിലെത്തി. ഭരതന്റെ മാളൂട്ടി മുതൽ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് വരെ എടുത്തു പരിശോധിച്ചാൽ ഈ സിനിമകൾ മനുഷ്യാവസ്ഥയുടെ ഭയം ധൈര്യം പ്രതിരോധം പ്രണയം സന്തോഷം സഹിഷ്ണുത എന്നീ ശക്തമായ ഭാവങ്ങളിലൂടെ നിലകൊള്ളുകയാണ്.

ഹോളിവുഡ് സിനിമകളിൽ ഒരു കാലത്ത്, "യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന സിനിമ' എന്ന ടാഗ് ലൈനുകൾ സുപരിചിതമായിരു ന്നു. ഈ ലൈനുകൾ തീർത്തും ചില പ്രമോഷണൽ തന്ത്രങ്ങൾ ആണെന്ന് ചിലർ സംശയത്തോടെ സമീപിച്ചിരുന്നു. ഒരു പക്ഷേ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയെന്ന് അവകാശപ്പെടുന്ന സിനിമകളെക്കാൾ കൂടുതലായി ആ സിനിമകളൊന്നും അക്കാലത്ത് കാണാൻ പ്രേക്ഷകന് സാധിച്ചിട്ടുമില്ല. മലയാള സിനിമയിൽ തുടക്കകാലം തൊട്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ വന്നിട്ടുണ്ട്. ചരിത്ര സംഭവങ്ങളിലെ പ്രധാന ഏടുകളായിരുന്നു തിരക്കഥകൾ ആയി ജനിച്ചിരുന്നത്.

Esta historia es de la edición June 16-30, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 16-30, 2024 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
Nana Film

നിഗുഢതകൾ നിറഞ്ഞ ചിത്തിനി

\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്

time-read
1 min  |
October 1-15, 2024
തണുപ്പിന്റെ കാഴ്ചകൾ
Nana Film

തണുപ്പിന്റെ കാഴ്ചകൾ

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.

time-read
1 min  |
October 1-15, 2024
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
Nana Film

വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...

ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു

time-read
3 minutos  |
October 1-15, 2024
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
Nana Film

മോഹവും ലക്ഷ്യവും ആർദ്ര മോഹൻ

ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്

time-read
1 min  |
October 1-15, 2024
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
Nana Film

അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!

പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.

time-read
2 minutos  |
October 1-15, 2024
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
Nana Film

കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..

അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ

time-read
2 minutos  |
October 1-15, 2024
കപ്പ്
Nana Film

കപ്പ്

സ്വപ്നങ്ങൾ പൂവണിയുമോ?

time-read
2 minutos  |
October 1-15, 2024
പുഷ്പകവിമാനം
Nana Film

പുഷ്പകവിമാനം

കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്

time-read
1 min  |
October 1-15, 2024
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
Nana Film

ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്

സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.

time-read
2 minutos  |
September 1-15, 2024
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
Nana Film

മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ

രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.

time-read
2 minutos  |
September 1-15, 2024