ഐശ്വര്യാ രജനികാന്തിന് മുഖവുരയുടെ ആവശ്യമില്ല. സൂപ്പർ താരത്തിന്റെ പുത്രി എന്നതിലുപരി സംവിധായിക കൂടിയാണ് ഐശ്വര്യ. 3 വർഷം സിനിമ സംവിധാനം ചെയ്ത ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം ലാൽസലാം എന്ന സിനിമയുമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ. ലാൽസലാമിൽ അച്ഛൻ രജനികാന്തിനെ അഭിനയിപ്പിച്ച അനുഭവത്തെക്കുറിച്ചും മക്കളുടെ ഭാവിയെക്കുറിച്ചും മറ്റും വാചാലയാവുകയാണിവിടെ ഐശ്വര്യ. സിനിമയെക്കുറിച്ച് ദീർഘവീക്ഷണമുള്ള സൂപ്പർസ്റ്റാർ പ്രതി ഇന്ന് സിനിമ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വന്നശേഷം ഭാഷാ-ദേശാന്തരങ്ങൾക്കപ്പുറം നമ്മുടെ സിനിമ വളർന്നുകഴിഞ്ഞു എന്ന അഭിപ്രായക്കാരിയാണ്. ചെന്നൈയിൽ വെച്ച് നടന്ന അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ....
നീണ്ട ഇടവേളയ്ക്കുശേഷമാണല്ലോ വീണ്ടും സിനിമ സംവിധാനം ചെയ്തിരിക്കുന്നത്?
സിനിമ എന്റെ കരിയറായി തെരഞ്ഞടൂത്തത് ഭാഗ്യമായി കരുതുന്നു. വിദ്യ ഏത് പ്രായത്തിലും അഭ്യസിക്കാം. അതു പോലെ സിനിമയും ഏത് പ്രായത്തിലും പഠിക്കാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. സിനിമാവീരൻ എന്ന ഡോക്യുമെന്ററി പൂർത്തിയാക്കിയ ശേഷം വീണ്ടും സിനിമ സംവിധാനം ചെയ്യും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല. എന്തുകൊണ്ടെന്നാൽ എന്റെ കുട്ടികളെ വളർത്തണം. ഈ സമയത്ത് ഞാൻ സിനിമ സംവിധാനം ചെയ്യാൻ പോയാൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചെലവിടാൻ കഴിയാതെ പോയേക്കുമോ എന്ന് കരുതി അവർക്കായിരുന്നു എന്റെ ജീവിതത്തിൽ ആദ്യ പരിഗണന. ഇപ്പോൾ അവർ വളർന്നു വലുതായി അവരുടെ സ്ക്കൂളും സുഹൃത്തുക്കളും മറ്റൊരു അന്തരീക്ഷവ മായിട്ടൊക്കെ അവർ പൊരുത്തപ്പെട്ടുകഴി ഇതും അവരുടെ കാര്യങ്ങൾ അവർ തന്നെ നോക്കുന്നു.
Esta historia es de la edición July 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.