
അദ്ധ്യാത്മിക പ്രാധാന്യമുള്ള ജീവിതചര്യയിൽ പണ്ട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വീടിന്റെ അകത്തളങ്ങളിലും നാലുകെട്ടുകളുടെ ഉമ്മറത്തിണ്ണകളിലും ഉയർന്നു ശ്രീ പൊങ്ങിയിരുന്നു വൈക്കത്തപ്പന്റെ അപദാനങ്ങളും സങ്കീർത്തനങ്ങളും നനഞ്ഞ മഞ്ഞിൽ കുളിച്ച് കുറിയണിഞ്ഞത്തുന്ന വൃശ്ചികപ്പുലരികൾ പഴമനസുകളിലും പുതുമനസുകളിലും വൈക്കത്തപ്പന്റേയും വൈക്കത്തഷ്ടമി ഉത്സവത്തിന്റെയും ദീപ്തസ്മരണകൾ സന്നിവേശിപ്പിക്കുന്നു.
വേദകാലത്തോളമോ ഒരു പക്ഷേ അതിനുമപ്പുറത്തേക്കെവിടെയ്ക്കോ നീണ്ടുപോകുന്ന ഐതീഹ്യത്തിന്റെ സമ്പന്നത വൈക്കം മഹാദേവക്ഷേത്രമെന്ന ആദ്ധ്യാത്മിക കേന്ദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പത്മപുരാണം, സ്കന്ദപുരാണം, ഭാർഗ്ഗവപുരാണം തുടങ്ങിയ ആദ്ധ്യാത്മിക ഗ്രന്ഥ വൈക്കത്തപ്പന്റെ അഥവാ വാങ്മയങ്ങളിൽ വൈയ്യാഘ്രപുരേശന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
മാല്യവാനെന്ന ഗുരുവിൽ നിന്നും ശൈവമന്ത്രോപദേശം തേടി ചിദംബരത്തു ചെന്ന് തീവ്രതപസ്സനുഷ്ഠി ച്ച് മൂന്ന് ശിവ ലിംഗങ്ങൾ നേടിയ ഖരനെന്ന ഉപാസകനിൽ തുടങ്ങുന്നു. വാമൊഴിയായി പകർന്നുവന്ന വൈക്കത്തപ്പന്റെ ഐതിഹ്യം. വിധി നിയോഗത്താൽ ഭൂമിയിൽ വണ്ടി വന്നആ ശിവലിംഗങ്ങളിൽ ഖരൻ വലത് കൈയ്യാൽ എടുത്തിരുന്നതാണ് വൈക്കം ക്ഷേത്രത്തിൽ ആരാധിച്ചു വരുന്നത്. കഴുത്തിൽ ഇറുക്കി എടുത്തത് കടുത്തുരുത്തിയിലും ഇടതുകൈയ്യാൽ എടുത്തത് ഏറ്റുമാനൂരിലും ആരാധിച്ചു വരുന്നവ ആണ് എന്നതാണ് ഐതിഹ്യം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം
ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം കല്പകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ തളിമഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തുഭ്രാന്തനാണെന്നാണ് വിശ്വാസം

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?
പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമായി കഴിയുന്നില്ലെങ്കിൽ ദൈവം നിങ്ങൾക്കായി നിയോഗിച്ച് ഒരാൾ നിങ്ങളുടെ മുന്നിലെത്തും. അയാൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കും. മറ്റൊരാൾ നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി
ആറ്റുകാൽ പൊങ്കാല...ഭക്തിയോടു കൂടിയുള്ള ഏതു സമർപ്പണത്തിലും ക്ഷിപ്രം പ്രസാദിക്കുന്ന ശ്രീഭദ്രകാളി തന്റെ മക്കൾക്ക് എല്ലാം നൽകി അനുഗ്രഹിക്കുന്നു. പൊങ്കാലയ്ക്ക് പല മാനങ്ങൾ ഭക്തരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കുംഭം 29 (മാർച്ച് 13) വ്യാഴാഴ്ചയാണ്.

ശിവരാത്രി വ്രതത്തിന് നല്ലഫലം ലഭിക്കാൻ
മഹാശിവരാത്രി....ഭഗവാൻ ശിവനെ ആരാധിക്കാത്ത ഒരുവന്റെ മനുഷ്യജന്മം വിഫലമാണ്. എപ്പോഴും ശിവന്റെ ചിന്തയിൽ ലയിച്ചിരിക്കുന്ന ഒരുവന് യാതൊരുവിധ ദുഃഖവും ഉണ്ടാകില്ല എന്ന് ശിവപുരാണത്തിൽ പറയുന്നു. ശിവഭജനത്തിൽ ഇഹലോകത്തിൽ മാത്രമല്ല പരലോകത്തും സുഖാനുഭവം ഉണ്ടാകുന്നു

ശരഭേശ്വരൻ ശത്രുസംഹാരത്തിന്റെ അവസാന വാക്ക്
പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ